Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഅസ്ട്രോ സാറ്റ് @ 10

അസ്ട്രോ സാറ്റ് @ 10

text_fields
bookmark_border
അസ്ട്രോ സാറ്റ് @ 10
cancel
Listen to this Article

ജ്യോതിശ്ശാസ്ത്ര നിരീക്ഷണത്തിനായി ഇന്ത്യ ആദ്യമായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമാണ് അസ്ട്രോ സാറ്റ്. ഭൂമിയിൽനിന്ന് 650 കിലോമീറ്റർ അകലെ ചുറ്റി, പ്രപഞ്ചത്തിന്റെ വിവിധ ദൃശ്യങ്ങൾ പല തരംഗ ദൈർഘ്യത്തിൽ പകർത്തുന്ന അസ്ട്രോ സാറ്റിന്റെ പ്രവർത്തനം തുടങ്ങിയിട്ട് പത്ത് വർഷം.

2015 സെപ്റ്റംബർ 28നായിരുന്നു വിക്ഷേപണം; ഒരാഴ്ച കഴിഞ്ഞ് പ്രവർത്തനം തുടങ്ങി. ഇക്കാലത്തിനിടെ, പ്രപഞ്ചത്തിന്റെ വിവിധ മേഖലകളിലേക്ക് ഈ ഉപഗ്രഹത്തിന്റെ കാമറക്കണ്ണുകൾ പതിഞ്ഞു.

തമോഗർത്തങ്ങൾ, ന്യൂട്രോൺ നക്ഷത്രങ്ങൾ, വിദൂര ഗാലക്സികളിൽനിന്നുള്ള ഫോട്ടോണുകൾ തുടങ്ങിവയെല്ലാം ഉപഗ്രഹം നിരീക്ഷിച്ചു. ബട്ടർഫ്ലൈ നെബുലയുടെ വലുപ്പം കൃത്യമായി ശാസ്ത്രലോകത്തിന് പറഞ്ഞുകൊടുത്തതും അസ്ട്രോസാറ്റ് തന്നെ. അഞ്ച് വർഷമായിരുന്നു അട്രോസാറ്റിന്റെ പ്രതീക്ഷിത പ്രവർത്തന കാലാവധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Science NewsAstrosatLatest News
News Summary - astrosat@10
Next Story