Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightറഫാലിൽ പവാർ മോദിയെ...

റഫാലിൽ പവാർ മോദിയെ പിന്തുണച്ചു; താരിഖ് അൻവർ പാർട്ടി വിട്ടു

text_fields
bookmark_border
റഫാലിൽ പവാർ മോദിയെ പിന്തുണച്ചു; താരിഖ് അൻവർ പാർട്ടി വിട്ടു
cancel

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നേരന്ദ്ര മോദിയെ ന്യായീകരിച്ചതിനു പിന്നാലെ എൻ.സി.പി നേതാവ് ശരത് പവാറിന് രാഷ്ട്രീയ വലംകൈ നഷ്ടപ്പെട്ടു. എൻ.സി.പി രൂപവത്കരിക്കാൻ പവാറിനൊപ്പം ഉണ്ടായിരുന്ന രണ്ടു നേതാക്കളിൽ ഒരാളായ താരിഖ് അൻവർ പാർട്ടി വിട്ടു. എം.പി സ്ഥാനം രാജിവെച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് സംയുക്ത പാർലെമൻററി സമിതി (ജെ.പി.സി) അന്വേഷണം ആവശ്യപ്പെടുന്ന ഘട്ടത്തിൽ തന്നെ നരേന്ദ്ര മോദിയെ സംരക്ഷിക്കുന്ന വിധം യു.പി.എ സഖ്യകക്ഷിയുടെ നേതാവ് സംസാരിച്ചത് ശരിയായില്ലെന്ന് താരിഖ് അൻവർ പറഞ്ഞു. ഇനിയും എൻ.സി.പിയിൽ തുടരാൻ പറ്റില്ല. തുടർന്ന് എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൽ ചേരുമെന്നാണ് സൂചന.

മഹാരാഷ്ട്രയിൽനിന്നുള്ള എൻ.സി.പി ജനറൽ സെക്രട്ടറി മുനാഫ് ഹക്കീമും പവാറിെൻറ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് രാജിവെച്ചിട്ടുണ്ട്. മഹാരാഷ്ട്ര സംസ്ഥാന ന്യൂനപക്ഷ കമീഷൻ മുൻ ചെയർമാനായ മുനാഫ്, താരിഖ് അൻവറിന് പിന്തുണ പ്രഖ്യാപിച്ചു.

റഫാൽ പോർവിമാന ഇടപാടിൽ നരേന്ദ്ര മോദിയുടെ ഉദ്ദേശശുദ്ധിയെ ജനങ്ങൾ സംശയിക്കില്ലെന്നാണ് ശരത് പവാർ മറാഠി ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. പോർവിമാനത്തിെൻറ സാേങ്കതിക കാര്യങ്ങൾ പരസ്യമാക്കണമെന്ന പ്രതിപക്ഷ ആവശ്യത്തിൽ കഴമ്പില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. വിമാനത്തിെൻറ വിവരങ്ങൾ പുറത്തുവിടുന്നതുകൊണ്ട് ദോഷമൊന്നുമില്ല. മോദിയെക്കുറിച്ച് ജനങ്ങൾക്ക് സംശയമില്ല. പ്രതിരോധ മന്ത്രി നിർമല സീതാരാമൻ സർക്കാറിെൻറ ഭാഗം അവതരിപ്പിച്ചതിലാണ് ആശയക്കുഴപ്പം ഉണ്ടായത്. ഇപ്പോൾ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് അവർക്കു പകരം ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും പവാർ പറഞ്ഞു. ഇത് ബി.ജെ.പി ഏറ്റുപിടിച്ചു.

ഇതേത്തുടർന്ന് എൻ.സി.പിയിലുണ്ടായ ഉരുൾപൊട്ടൽ പിടിച്ചുനിർത്താൻ തിരുത്തലുമായി നേതൃത്വം രംഗത്തിറങ്ങിയിരുന്നു. മോദിക്ക് ക്ലീൻചിറ്റ് നൽകിയിട്ടില്ല, ജെ.പി.സി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് പാർട്ടി വക്താവ് നവാബ് മലിക് വിശദീകരിച്ചു. തുടക്കത്തിൽ മോദിയുടെ കാര്യത്തിൽ ജനങ്ങൾക്ക് സംശയം ഉണ്ടായിരുന്നില്ല, പിന്നീടുള്ള നീക്കങ്ങൾ സംശയം ബലപ്പെടുത്തിയെന്നും വിശദീകരണം വന്നു.

ബിഹാറിലെ കതിഹാർ ലോക്സഭ മണ്ഡലത്തിൽനിന്നുള്ള താരിഖ് അൻവർ തെൻറ തീരുമാനം അവിടെയാണ് പ്രഖ്യാപിച്ചത്. ബോഫോഴ്സ് വിവാദം വന്നപ്പോൾ ബി.ജെ.പി ആവശ്യപ്പെട്ട ജെ.പി.സി അന്വേഷണം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി അംഗീകരിക്കുകയായിരുന്നുവെന്ന് താരിഖ് അൻവർ പറഞ്ഞു. ഇപ്പോൾ ജെ.പി.സി അന്വേഷണത്തിന് മോദി സർക്കാർ വഴങ്ങാത്തത് യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി ജനറൽ സെക്രട്ടറിയുടെ രാജി പ്രഖ്യാപനം പാർട്ടി നേതൃത്വം ഡൽഹിയിൽ സ്ഥിരീകരിച്ചു. കോൺഗ്രസിെൻറ ബിഹാർ പി.സി.സി പ്രസിഡൻറായിരുന്ന താരിഖ് അൻവർ, മുതിർന്ന നേതാക്കളായ ശരത് പവാർ, പി.എ. സാങ്മ എന്നിവർ ചേർന്ന് തൊണ്ണൂറുകളിലാണ് എൻ.സി.പിക്ക് രൂപം നൽകിയത്. വിദേശ വംശജയായ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷയാകുന്നതിൽ പ്രതിഷേധിച്ചായിരുന്നു ഇവരുടെ പടിയിറക്കം.

ദേശീയതലത്തിലും മഹാരാഷ്ട്രയിലും എൻ.സി.പി പിന്നീട് കോൺഗ്രസുമായി സഖ്യത്തിലായി. സാങ്മ പിന്നീട് എൻ.സി.പി വിട്ടു. രാഹുൽ ഗാന്ധി അധ്യക്ഷനായതു കൊണ്ട് കോൺഗ്രസിൽ തിരിച്ചെത്താൻ ഇന്ന് താരിഖ് അൻവറിന് സാേങ്കതിക തടസ്സം ഇല്ല. സഖ്യകക്ഷി നേതാവായ പവാറിനെ പിണക്കി താരിഖ് അൻവറെ പാർട്ടിയിലെടുക്കാൻ കോൺഗ്രസ് തയാറാകുമോ എന്നതാണ് കാതലായ വിഷയം.

കലാപം തണുപ്പിക്കാൻ പവാറിെൻറ മകൾ
ന്യൂഡൽഹി: താരിഖ് അൻവർ പാർട്ടി വിടുന്നതിനു വഴിവെച്ച എൻ.സി.പിയിലെ കലാപം തണുപ്പിക്കാൻ ശരത് പവാറിെൻറ മകളും ലോക്സഭാംഗവുമായ സുപ്രിയ സുലെ കളത്തിലിറങ്ങി. പവാറിനെ തെറ്റിദ്ധരിക്കുകയാണ് ഉണ്ടായതെന്ന് സുപ്രിയ സുലെ പറഞ്ഞു. പ്രതിരോധ കരാറിനെക്കുറിച്ച് പവാർ സംശയം ഉന്നയിച്ചത് ആരും ഒാർക്കാത്തത് നിരാശജനകമാണ്. റഫാൽ േപാർവിമാനത്തിെൻറ ഉയർന്ന വിലയെക്കുറിച്ച് പവാർ സംശയം പ്രകടിപ്പിച്ചിരുന്നു. അത്തരം സംശയങ്ങൾ ഉന്നയിക്കുേമ്പാൾ സർക്കാറിന് അത്ര ഉറപ്പാണെങ്കിൽ ജെ.പി.സി അന്വേഷണത്തിൽനിന്ന് ഒളിച്ചോടുന്നത് എന്തിന്? -സുപ്രിയ പറഞ്ഞു. വിലയിൽ 300 ശതമാനം വർധനയുണ്ടായതിന് സർക്കാറിന് എന്താണ് ന്യായീകരണം? ബോേഫാഴ്സിെൻറ കാലത്ത് വില, സാേങ്കതിക മേന്മ എന്നീ വിഷയങ്ങൾ ഉന്നയിച്ച ബി.ജെ.പി ഇപ്പോൾ കരാറിെൻറ രഹസ്യസ്വഭാവത്തെക്കുറിച്ച് വാചാലമാവുന്നതിൽ അർഥമില്ല -സുപ്രിയ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharad Pawarncpmalayalam newsmalayalam news onlinemalayalam dailyTariq Anwar
News Summary - Tariq Anwar Resigns from NCP After Sharad Pawar Support for PM Modi in Rafale Deal-India news
Next Story