Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമണിപ്പൂർ: ബി.ജെ.പി...

മണിപ്പൂർ: ബി.ജെ.പി സഖ്യത്തിൽ നിന്ന് പിന്മാറാൻ എൻ.പി.എഫ്

text_fields
bookmark_border
npf-manipur
cancel

ഇംഫാൽ: മണിപ്പൂരിൽ ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന സഖ്യകക്ഷി നാഗാ പീപ്പിൾസ് ഫ്രണ ്ട് (എൻ.പി.എഫ്), സംഖ്യം തുടരണോ എന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ പ്രത്യേക യോഗം ചേർന്നു.

എൻ.പി.എഫുമായി ചേർന്ന് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി, സഖ്യകക്ഷിയായ തങ്ങളെ അവഗണിക്കുകയാണെന്ന് ഏതാനും നാളുകളായി പാർട്ടി ഉന്നയിച്ചുവരുകയായിരുന്നു. അതേസമയം, സർക്കാറിെൻറ സുഗമമായ നടത്തിപ്പിന് എല്ലാ സഖ്യകക്ഷികളുമായും നല്ല ബന്ധമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.

60 അംഗ മന്ത്രിസഭയിൽ നാല് എം.എൽ.എമാരാണ് എൻ.പി.എഫിനുള്ളത്. ഇവർ പുറത്തുപോയാലും 29 പേരുടെ പിന്തുണയുള്ള ബി.ജെ.പിക്ക് ഭരണം കൈവിടേണ്ടിവരില്ല. 2017ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റ് നേടിയിരുന്നുവെങ്കിലും ഇതിൽ എട്ടുപേർ ബി.ജെ.പിയിലേക്ക് ചാടുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBJPNPF Manipur
News Summary - NPF Manipur BJP -India News
Next Story