Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസ്ഥാനങ്ങൾ: കേരള...

സ്ഥാനങ്ങൾ: കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷം

text_fields
bookmark_border
jose-k-mani-pj
cancel

കോട്ടയം: പാർട്ടി ചെയർമാൻ, പാർലമെൻററി പാർട്ടി നേതൃസ്ഥാനം എന്നിവയെച്ചൊല്ലി കേര ള കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. മാണിക്ക് ശേഷം പാലാ സീറ്റിൽ ആര് മത്സരിക്കണമെന്നതും ത ലവേദനയാവുകയാണ്.ചെയർമാൻ സ്ഥാനത്തിനായി ജോസഫ് പിടിമുറുക്കിയതോടെ രൂപപ്പെട ്ട പ്രതിസന്ധി എങ്ങനെ പരിഹരിക്കപ്പെടുമെന്ന ആശങ്കയിലാണ് മാണി വിഭാഗം. കെ.എം. മാണിയുട െ അഭാവത്തിൽ ചെയർമാൻ സ്ഥാനം വഹിക്കേണ്ടത് വർക്കിങ് ചെയർമാനാണെന്ന ഉറച്ച നിലപാ ടിലാണ് ജോസഫ് വിഭാഗം. ഇക്കാര്യം ജോസഫ് പക്ഷത്തെ മോൻസ് ജോസഫ് തുറന്നടിച്ചതും പ് രതിസന്ധി രൂക്ഷമാക്കി. 27ന് നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ അടിയന്തര നടപടി വേണമെ ന്ന ആവശ്യവും ശക്തമാണ്.

പാർലമെൻററി പാർട്ടി നേതൃസ്ഥാനം ജോസഫിന് നൽകി ചെയർ മാൻ സ്ഥാനം കൈപ്പിടിയിലൊതുക്കാനുള്ള നീക്കവും സജീവമാണ്. മാണിക്ക് പകരം ജോസഫ് ചെയർ മാനാകണമെന്ന നിലപാട് ഒരുവിഭാഗത്തിനുണ്ട്. എന്നാൽ, ജോസഫിെൻറ കൈകളിൽ പാർട്ടിയുടെ താ ക്കോൽ സ്ഥാനം െവച്ചുകൊടുക്കുന്നതിൽ ജോസ് കെ. മാണിക്കടക്കം വിയോജിപ്പുമുണ്ട്്.
പാലാ സീറ്റിനായി നേതൃനിരയിലെ ആറോളം പേർ ഇതിനകം രംഗത്തുണ്ടെന്നാണ് വിവരം. ചിലർ പരസ്യമായി തന്നെ സീറ്റ് ആവശ്യപ്പെട്ടും കഴിഞ്ഞു.പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ജോസഫുമായി ധാരണക്കുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ജോസഫിനെ രൂക്ഷമായി വിമർശിച്ച് പാർട്ടി മുഖമാസികയിൽ വന്ന ലേഖനം ഇതിനെല്ലാം തിരിച്ചടിയുമായിട്ടുണ്ട്. ജോസഫിനെതിരെയാണ് ലേഖനത്തിൽ വിമർശനമേറെ.

സീനിയർ നേതാക്കളിൽ പലരും ജോസഫിനെ രഹസ്യമായി പിന്തുണക്കുന്നതായും സൂചനകളുണ്ട്. ചെയർമാൻ സ്ഥാനം പി.ജെ. ജോസഫിന് നൽകണമെന്ന് ചിലർ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസിലെ ഒരുവിഭാഗവും ജോസഫ് നേതൃനിരയിൽ വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ ജോസഫുമായി സഹകരിച്ച് മുന്നോട്ടുപോകാൻ ജോസ് കെ. മാണി തയാറാവുമെന്നും പറയപ്പെടുന്നു.

പാർലമെൻററി പാർട്ടി നേതൃസ്ഥാനം ജോസഫിന് നൽകി ഒത്തുതീർപ്പിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്ക് നൽകണമെന്നാണ് മാണി വിഭാഗത്തിെൻറ നിർദേശം. പ്രശ്നപരിഹാരത്തിനായി സീനിയർ നേതാക്കളിൽ ആരെയെങ്കിലും താൽക്കാലിക ചെയർമാനാക്കുന്നതും പരിഗണനയിലാണ്. സി.എഫ്. തോമസിെൻറ പേരിനാണ് മുൻതൂക്കം.ജില്ല കമ്മിറ്റികളിൽ ബഹുഭൂരിപക്ഷവും മാണി വിഭാഗത്തിനൊപ്പമാണ്. മാണിയുടെ വിയോഗശേഷം ഒരുമാസം പിന്നിട്ടിട്ടും അനുസ്മരണ സമ്മേളനം പോലും നടത്താൻ കഴിഞ്ഞിട്ടില്ല. ഈമാസം 15നാണ് ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്. പാലായിൽ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽനിന്ന് ജോസ് കെ. മാണി അവസാന നിമിഷം വിട്ടുനിന്നതും വിവാദമായി.പാർട്ടി നേതൃസ്ഥാനം കൈവിടാതെ ജോസ് െക. മാണിതന്നെ ചെയർമാനാകുമെന്ന നിലയിേലക്കും കാര്യങ്ങൾ എത്തിയേക്കാം. എന്നാൽ, എത്രപേർ അതിനെ അനുകൂലിക്കുമെന്ന് നേതൃത്വത്തിനും വ്യക്തതയില്ല.

ഭിന്നത രൂക്ഷമാക്കി വിവാദ ലേഖനവും
കോട്ടയം: വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിനെയും കോൺഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച പാർട്ടി മുഖപത്രം പ്രതിച്ഛായയിെല ലേഖനം കേരള കോൺഗ്രസ് എം നേതൃത്വത്തിലെ ഭിന്നത രൂക്ഷമാക്കുന്നു. ‘കെ.എം. മാണി മടങ്ങിപ്പോയി, മുറിവുണങ്ങാത്ത മനസ്സുമായി’ തലക്കെട്ടില്‍ മാണിയെ ചതിച്ചവർക്കും പിന്നിൽനിന്ന് കുത്തിയവർക്കും നേരെ പരോക്ഷമായി വിരൽചൂണ്ടുന്ന പത്രാധിപര്‍ ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനമാണ് പുതിയ വിവാദത്തിന് വഴിയൊരുക്കിയത് മാണിയുടെ വിയോഗശേഷം പാർട്ടി ചെയർമാൻ പദവിയടക്കം സ്ഥാനമാനങ്ങൾ പങ്കിടുന്നതിനെച്ചൊല്ലി മാണി-ജോസഫ് വിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന അകൽച്ചക്ക് ലേഖനം ആക്കം കൂട്ടിയിരിക്കുകയാണ്. പാർട്ടി നിലപാടല്ല, ലേഖനത്തിലേത് എന്ന് ജോസ് കെ.മാണി പറഞ്ഞെങ്കിലും ചെയർമാൻ സ്ഥാനത്തിനുള്ള ജോസഫ് വിഭാഗത്തിെൻറ അവകാശവാദത്തിെൻറ മുനയൊടിക്കാനുള്ള ഉദ്ദേശ്യം ലേഖനത്തിനു പിന്നിലുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.

ലേഖനത്തെ പരസ്യമായി തള്ളി കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസാണ് ആദ്യം രംഗത്തുവന്നത്. ഇത് ഗൗരവതരമായ വിഷയമാണെന്നും വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോസഫിനെ വിമർശിക്കുന്ന ലേഖനം പാർട്ടി മുഖമാസികയിൽ വന്നത് ശരിയെല്ലന്ന് ജോസഫ് പക്ഷത്തെ പ്രമുഖൻ മോൻസ് ജോസഫ് എം.എൽ.എയും പറഞ്ഞു.

തനിക്കെതിരായ ആരോപണങ്ങെള പി.ജെ. ജോസഫും തള്ളി. കേരള കോൺഗ്രസുകളുടെ ഐക്യത്തിനുവേണ്ടിയാണ് ഇടതുമുന്നണി വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെയും ജോസഫിനെയും രൂക്ഷമായി വിമർശിക്കുന്ന പാർട്ടി മാസികയിലെ ലേഖനം അനവസരത്തിലാണെന്ന് റോഷി അഗസ്റ്റ്യൻ എം.എൽ.എയും പറഞ്ഞു. ബാര്‍കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും മന്ത്രിസഭയില്‍നിന്ന് ഒന്നിച്ച് രാജിെവക്കാമെന്ന നിര്‍ദേശം മാണി മുന്നോട്ടുെവച്ചെങ്കിലും പി.ജെ. ജോസഫ് അതിന് തയാറായില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.

ഒന്നിച്ച് രാജിെവച്ച് മന്ത്രിസഭയെ പുറത്തുനിന്ന് പിന്തുണക്കാമെന്ന നിര്‍ദേശത്തെ ജോസഫ് എതിര്‍ത്തതില്‍ ദുരൂഹതയുണ്ട്. തരംകിട്ടിയാല്‍ മാണിയെ തകര്‍ക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. ‘കെട്ടിപ്പിടിക്കുമ്പോള്‍ കുതികാലില്‍ ചവിട്ടുന്നവരെന്ന്’ ഇക്കൂട്ടരെ മാണി വിശേഷിപ്പിച്ചിരുന്നു. ഒന്നിച്ചുള്ള രാജിക്ക് ‘ഔസേപ്പച്ചൻ’ സമ്മതിക്കുമോയെന്നായിരുന്നു മാണിയുടെ സന്ദേഹം. സാറ് പറഞ്ഞാൽ സമ്മതിക്കുമെന്ന് എല്ലാവരും പറഞ്ഞു. പേക്ഷ, അതുണ്ടായില്ല. തരംകിട്ടിയാൽ മാണിയെ തകർക്കണമെന്നായിരുന്നു ശത്രുക്കളുടെ ഉള്ളിലിരുപ്പ്. 50 വർഷം കാത്തിരുന്നാണ് ബാർകോഴക്കേസ് വീണുകിട്ടുന്നത്. ഉറഞ്ഞുതുള്ളിയ ശത്രുക്കൾക്കിടയിൽനിന്ന് ‘‘ഹാ ബ്രൂട്ടസേ നീയും’’ എന്ന് സീസറെപ്പോലെ നിലവിളിക്കാനെ മാണിക്ക് കഴിഞ്ഞുള്ളു.

ബാർകോഴ വിവാദം പൊട്ടിപ്പുറപ്പെട്ട 2014 ഒക്ടോബർ 31ന് കെ.എം. മാണി എന്ന രാഷ്ട്രീയ അതികായെൻറ കൊടിയിറക്കം തുടങ്ങുകയായിരുന്നു. ‘ഇടയനെ അടിക്കുക ആടുകൾ ചിതറട്ടെ’ എന്ന തന്ത്രമാണ് എതിരാളികൾ പയറ്റിയത്. ബാർകോഴ കേസിെൻറ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്കും ലേഖനത്തിൽ പരോക്ഷ വിമർശനമുണ്ട്. 45 ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പിൽ തുടങ്ങിയ വിജിലൻസ് അന്വേഷണം നീണ്ടുപോയതിൽ ചതിയുണ്ടായിരുന്നോയെന്ന് അറിയില്ല. പേക്ഷ, എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കൽ മാണി പൊട്ടിത്തെറിച്ചെന്നും ലേഖനം പറയുന്നു. ബാർകോഴ വിവാദം സത്യവും മിഥ്യയും എന്ന പേരിൽ കേരള കോൺഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് ലേഖനത്തിലേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congressjose k manikerala newsmalayalam news
News Summary - Kerala congress issue-Politics
Next Story