Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightശ്യാമള...

ശ്യാമള ഒറ്റപ്പെട്ടു; േലാക്കൽ കമ്മിറ്റി യോഗങ്ങളിൽ വിമർശനം

text_fields
bookmark_border
pk-syamala
cancel

കണ്ണൂർ: തളിപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തിന് പിന്നാലെ ചേർന്ന ലോക്ക ൽ കമ്മിറ്റി യോഗങ്ങളിലും ആന്തൂർ നഗരസഭ ചെയർപേഴ്സൻ ശ്യാമളക്ക് എ തിരെ രൂക്ഷവിമർശനമുയർന്നു. വെള്ളിയാഴ്ച ചേർന്ന കോടല്ലൂർ, ബക്കളം, ആ ന്തൂർ, മോറാഴ ലോക്കൽ കമ്മിറ്റി യോഗങ്ങളിൽ പി.കെ. ശ്യാമള രാജിവെക്കണമെന്ന ആവശ്യവും യോഗങ്ങളിൽ ഉയർന്നു.

ശ്യാമളക്കെതിരെ കടുത്ത നിലപാടാണ് പല മുതിർന്ന അംഗങ്ങളും കൈക്കൊണ്ടത്. സി.പി.എം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയും ശ്യാമളക്കെതിരെ കടുത്ത വിമർശനം ഉയർത്തിയിരുന്നു. പാർട്ടി കോട്ടയായ ആന്തൂരിൽ ശ്യാമള തീർത്തും ഒറ്റപ്പെട്ടുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാർട്ടി സെക്രേട്ടറിയറ്റ് യോഗത്തിനായി തിരുവനന്തപുരത്തായിരുന്നതിനാൽ എം.വി. ഗോവിന്ദൻ ഇന്നലെ ജില്ല സെക്രേട്ടറിയറ്റിൽ പെങ്കടുത്തില്ല.

അതിനിടെ, സാജെൻറ മരണവുമായി ബന്ധപ്പെട്ടുയർന്ന പരാതികളെക്കുറിച്ച് അന്വേഷിക്കാൻ ഡിവൈ.എസ്.പി വി.കെ കൃഷ്ണദാസിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsindustrialist's suicidePK syamalacpm local committees
News Summary - cpm local committees against pk syamala -kerala news
Next Story