Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഘടകകക്ഷിയാകാൻ...

ഘടകകക്ഷിയാകാൻ നീണ്ടനിര; ഞെട്ടി യു.ഡി.എഫ് നേതാക്കൾ

text_fields
bookmark_border
ഘടകകക്ഷിയാകാൻ നീണ്ടനിര; ഞെട്ടി യു.ഡി.എഫ് നേതാക്കൾ
cancel

തിരുവനന്തപുരം: യു.ഡി.എഫ് പ്രവേശനത്തിന് അപേക്ഷ നൽകിയ കക്ഷികളുടെ നീണ്ടനിര കണ്ട ് ഉപസമിതിയംഗങ്ങൾ ഞെട്ടി. ഒാരോ കക്ഷികളും തങ്ങളുടെ അംഗസംഖ്യയും സ്വാധീനവും വിവരി ച്ചപ്പോൾ വീണ്ടും ഞെട്ടൽ. കോൺഗ്രസും ലീഗും ഇല്ലെങ്കിലും 20 സീറ്റിലും വിജയം ഉറപ്പിക്കാമെന്നായി. അത്രക്കുണ്ട് കണക്കുകളിലെ സ്വാധീനം. പരസ്പരം പുറത്താക്കിയ പാർട്ടികളും ഘടകകക്ഷിയാകാനെത്തി.

എസ്.ആർ.പി, സി.കെ. ജാനുവില്ലാത്ത ജെ.ആർ.എസ്, ആർ.ജെ.ഡി എന്നീ പാർട്ടികളുടെ രണ്ട് വീതം ഗ്രൂപ്പുകൾ എത്തി. ഇതിന് പുറമെ കേരള കാമരാജ് കോൺഗ്രസ്, ജെ.എസ്.എസ് -രാജൻ ബാബു, െഎ.എൻ.എൽ-െഡമോക്രാറ്റിക്, സമാജ്വാദി പാർട്ടി എന്നിവരും ചർച്ചക്കെത്തി.

ബി.എസ്.പിയെ വിളിച്ചിരുന്നുവെങ്കിലും അവർ എത്തിയില്ല. ഒാരോ കക്ഷികളും അവരുടെ അംഗസംഖ്യ, സ്വാധീനം, കമ്മിറ്റികളുടെ വിവരം എന്നിവ കൈമാറി. ഇതിനിടെ, ലോക്സഭ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഉഭയകക്ഷി ചർച്ചകൾ 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFkerala newspolitical partiesmalayalam news
News Summary - application to enter UDF from political parties -kerala news
Next Story