Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവനിത...

വനിത സംരംഭകർക്കു മുന്നിൽ വിജയത്തിന്‍റെ വഴികൾ

text_fields
bookmark_border
dr rajeev kumar
cancel

സമൂഹത്തിെൻറ വളർച്ചയിൽ തോളോടുതോൾ ചേർന്നുനടക്കാൻ വനിതകൾക്കു വഴിതെളിക ്കുകയാണ് കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ. വനിതകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണ ത്തിനൊരുക്കിയ വഴികളെക്കുറിച്ച് നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ. രാജീവ് കുമാർ എഴുതു ന്നു...

ഇന്ത്യയിൽ വനിതകൾ നടത്തുന്ന സംരംഭങ്ങൾ 1.35 കോടിക്കും 1.57 കോടിക്കും ഇടയിലാണ ്. ഗവൺമെൻറിെൻറ ഇടപെടൽ മൂലവും ധനലഭ്യതയും വിദ്യാഭ്യാസസൗകര്യവും വർധിക്കാനിടയ ാക്കിയതോടെ കഴിഞ്ഞ ദശാബ്ദത്തിൽ വനിത ഉടമസ്ഥതയിലുള്ള സംരംഭങ്ങളുടെ ശതമാനം 14ൽനിന്ന് 20ലേക്ക് ഉയർന്നു. അതേസമയം, വനിതസംരംഭകരുടെ മുന്നിൽ പല വെല്ലുവിളികളുമുണ്ട്. മാസ്റ്റർ കാർഡ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ബിസിനസ് സാഹചര്യങ്ങൾ വനിതസംരംഭകർക്ക് അനുകൂലമല്ല. സാമ്പത്തിക, ഭരണ കാര്യങ്ങളാൽ വനിതകളുടേതായി രജിസ്റ്റർ ചെയ്ത പല സ്ഥാപനങ്ങളും യഥാർഥത്തിൽ നടത്തുന്നത് പുരുഷന്മാരാണ്. വനിതസ്ഥാപനങ്ങളിൽ വലിയ പങ്കും ഒറ്റ വ്യക്തി നടത്തുന്നതുമാണ്. പുരുഷന്മാർ നടത്തുന്നവയെ അപേക്ഷിച്ച് ചെറുതും വരുമാനം കുറഞ്ഞതുമാണ്.

പല കാരണങ്ങളാൽ സാമ്പത്തിക വിഭവലഭ്യത സ്ത്രീകൾക്കു കുറവാണ്. ബിസിനസ് നടത്താനോ വികസിപ്പിക്കാനോ ആകട്ടെ, വായ്പ തേടുന്നതിലും ശ്രദ്ധ സ്ത്രീകൾക്കു സമ്പാദിച്ച് ഉപയോഗിക്കുന്നതിലാണ്. ഇന്ത്യയിൽ മാത്രമല്ല, ലോകത്താകമാനം ഇങ്ങനെത്തന്നെ. അനൗദ്യോഗിക സമൂഹശൃംഖല വഴിയുള്ള ധനസമാഹരണം സ്ത്രീകൾക്ക്, വിശേഷിച്ച് വരുമാനം കൂടുതലുള്ള കുടുംബങ്ങളിൽ പെട്ടവർക്ക്, ബുദ്ധിമുട്ടാണ്. കാർഷികമേഖലയിലോ ഉപജീവനമാർഗം എന്ന നിലയിലോ സംരംഭങ്ങൾ നടത്തുന്നവരിൽ കുടുംബാംഗങ്ങളിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ വായ്പ വാങ്ങി ബിസിനസ് നടത്തുന്ന രീതിയില്ല. വീട്ടിലെ വരുമാനമോ, സൂക്ഷിച്ചുവെച്ച ധനമോ ഉപയോഗപ്പെടുത്താനുള്ള വിലപേശൽശക്തി സ്ത്രീകൾക്കില്ല. എന്നിരിക്കെ, സ്വതന്ത്രവും ഔദ്യോഗികവുമായ സാമ്പത്തിക േസ്രാതസ്സുകളിലേക്ക് എത്തിച്ചേരുക അവർക്ക് പ്രധാനമായിത്തീരുന്നു. സ്ത്രീകൾക്ക് സ്വത്തവകാശം തുല്യമാണെങ്കിലും കുടുംബപരമായ സ്വത്ത് പൊതുവേ അവർക്ക് ലഭിക്കാറില്ല. എന്നിരിക്കെ ഈടുവെച്ചു വായ്പ നേടാൻ സ്ത്രീകൾക്കു സാധിക്കില്ല.

വനിത സംരംഭകർക്ക് അറിവു ലഭിക്കുന്നതിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നിതി ആയോഗിെൻറ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് വിമൻ എൻട്രപ്രണർഷിപ് പ്ലാറ്റ്ഫോം (ഡബ്ല്യു.ഇ.പി). പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഉപയോക്താക്കൾക്ക് വിവിധ ഗവൺമെൻറ് പദ്ധതികളെക്കുറിച്ച് അറിവും ബിസിനസ് ആവശ്യങ്ങൾക്ക് അക്കൗണ്ടൻറുമാർ അടക്കമുള്ളവരുടെ സേവനവും നേടാം. ഇപ്പോൾ 13,000ത്തോളം സംരംഭകർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനുകീഴിൽ ഇന്ത്യയിലെ വനിത സംരംഭകത്വ ശ്രമങ്ങളെ അംഗീകരിക്കാനും അവരുടെ സ്ഥിരോത്സാഹത്തെയും ചെറുത്തുനിൽപിനെയും കഠിനാധ്വാനത്തെയും അഭിനന്ദിക്കാനും 2016ൽ വിമൻ ട്രാൻസ്ഫോമിങ് ഇന്ത്യ (ഡബ്ല്യു.ടി.ഐ) അവാർഡുകൾ ആരംഭിച്ചു. ഏറ്റവും മുൻനിരയിലുള്ള 30 പേരിൽനിന്ന് വിജയികളെ കണ്ടെത്തി 2020 മാർച്ച് എട്ടിന് നാലാംപതിപ്പിലെ അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കും.

വനിതകൾ നടത്തുന്ന സ്ഥാപനങ്ങളിൽ 64 ശതമാനത്തോളം സ്വകാര്യ ഉടമസ്ഥതയിൽ ഉള്ളതോ ഒരു വ്യക്തിയുടെ മാത്രം ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നതോ ആണ്. അവയിൽ മിക്കതും ആരംഭിച്ചത് 30 ലക്ഷം രൂപയിൽ കുറഞ്ഞ മുതൽമുടക്കോടെയാണ്. 84 ശതമാനത്തിലേറെ എണ്ണത്തിെൻറയും വിറ്റുവരവ് ഒരു കോടി രൂപയിൽ താഴെയാണു താനും. 80 ശതമാനവും പ്രവർത്തിക്കുന്നത് വിദ്യാഭ്യാസ മേഖലയിലോ സാമൂഹിക രംഗത്തെ നൂതനാശയ രംഗത്തോ അതുമായി ബന്ധപ്പെട്ട മേഖലകളിലോ ആണ്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ സംരംഭകർ വിദ്യാഭ്യാസം, ഉൽപാദനം, കരകൗശല രംഗം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, കാർഷിക രംഗത്തെ സംരംഭകരേറെയും മൂന്നാം നിര നഗരങ്ങളിനിന്ന് ഉള്ളവരാണ്. ബിസിനസ് നേരിടുന്ന മൂന്നു പ്രധാന വെല്ലുവിളികളായി ഈ സംരംഭകരെല്ലാം കണ്ടെത്തിയിരിക്കുന്നത് മൂലധനം, ബോധവത്കരണം, വിപണിലഭ്യത എന്നിവയുടെ അഭാവമാണ്.

ധനകാര്യ സ്ഥാപനങ്ങളെ ബന്ധപ്പെടാനും വിവരലഭ്യതയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും ഡിജിറ്റൽ സാമ്പത്തിക ഉപകരണങ്ങൾ സഹായകമാകും. ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനും പണം കൈമാറുന്നതിനും സ്വീകരിക്കുന്നതിനുമൊക്കെ മൊബൈലോ ഇൻറർനെറ്റോ ഉപയോഗപ്പെടുത്താം. ഇതുവഴി ബാങ്കിലേക്കു പോകേണ്ടിവരുന്ന സമയം ലാഭിക്കാം. ആ സമയം ഉൽപാദന പ്രക്രിയക്കായി മാറ്റിവെക്കാം. സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനുള്ള ചെലവ് ഗണ്യമായി കുറയുകയും ചെയ്യും. സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനും സംഭരണം സംബന്ധിച്ച തീരുമാനങ്ങൾ കൂടുതൽ ഫലപ്രദമാക്കാനും ഡിജിറ്റൽ രേഖകൾ സഹായകമാകും. മതിയായ ജാമ്യവസ്തുവോ ഗാരൻറികളോ വായ്പാചരിത്രമോ ഇല്ലാത്ത നവ സംരംഭകർക്ക് യൂട്ടിലിറ്റി ബില്ലുകൾ അടക്കുക, സാധനങ്ങൾ കൈകാര്യം ചെയ്യുക തുടങ്ങിയ സ്ഥിരം പണമടവുകൾ എന്നിവയോടുകൂടിയ ബിസിനസ് കാര്യങ്ങൾ ഉൾപ്പെടുന്ന ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ സഹായകമാകും.

നിക്ഷേപ അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന വ്യവസ്ഥ നീക്കുന്നതും ചെറുകിട, ഇടത്തരം വായ്പകൾ ലഭ്യമാക്കുന്നതും ചെറുകിട സമ്പാദ്യത്തിനുള്ള സംവിധാനം ഒരുക്കുന്നതും ഡിജിറ്റൽ ആപ്ലിക്കേഷൻ വഴി ലഭ്യമാക്കാൻ സാധിക്കുന്ന സാമ്പത്തിക സേവനങ്ങളിൽ ചിലതാണ്. സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടു തുക കൈമാറുന്നത് അവരുടെ സാമ്പത്തിക സ്വാശ്രയത്വം വർധിപ്പിക്കുകയും സമ്പാദിക്കാനോ ബിസിനസിൽ നിക്ഷേപിക്കാനോ അവർക്കു സഹായകമാവുകയും ചെയ്യും. കണക്കു തയാറാക്കാനും നികുതിയിളവുകൾക്കും നികുതിനിയമം പാലിക്കാനുമായി അക്കൗണ്ടൻറുകളുമായി ബന്ധപ്പെടാനും അതുപോലെ ഗവൺമെൻറ് പദ്ധതികളെക്കുറിച്ച് അറിയാനും ഫലപ്രദമായ നിക്ഷേപ പരിപാലനം നടത്താനുമൊക്കെ നിതി ആയോഗിെൻറ ഡബ്ല്യു.ഇ.പി പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ സഹായകമാകും.

വനിതകളുടെ ബിസിനസിെൻറ ഫലപ്രാപ്തി വർധിപ്പിക്കാൻ സഹായകമാണെങ്കിലും സാങ്കേതിക വിദ്യ നേടിയെടുക്കുന്നതിൽ സ്ത്രീകൾക്ക് പരിമിതികളുണ്ട്. വൈദ്യുതി ലഭ്യമല്ലാത്തതും ആശ്രയിക്കാവുന്ന ഡിജിറ്റൽ ശൃംഖല ഇല്ലാത്തതും ഇന്ത്യയിലെ ഡിജിറ്റൽ സാമ്പത്തിക വിപ്ലവത്തിനുള്ള പൊതു തടസ്സങ്ങളാണ്. വിദ്യാഭ്യാസ രംഗത്ത് ലിംഗപരമായ അസമത്വം രാജ്യത്ത് അവസാനിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക സാക്ഷരതയിലെ ലിംഗപരമായ അസമത്വം ബിസിനസുകളുടെ ഫലപ്രാപ്തിയെ വിപരീതമായി ബാധിക്കും.

ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സാമ്പത്തിക ഉപകരണങ്ങൾ ലഭ്യമാക്കുക എന്നത് സംരംഭകത്വ മേഖലയിൽ സ്ത്രീപങ്കാളിത്തം വർധിപ്പിക്കുന്നതിന് ഫലപ്രദമായിരിക്കും. ഇതാകട്ടെ, പരിഹാരത്തിെൻറ ഒരുവശം മാത്രമാണ്. പരിഷ്കരിക്കപ്പെടേണ്ട മറ്റേറെ സാമൂഹികവും സാമ്പത്തികവുമായ വെല്ലുവിളികൾ ഉണ്ട്. വനിതകളുടെ ബിസിനസുകൾക്ക് സഹായമേകുന്നതിനായി ഗവൺമെൻറും സ്വകാര്യ മേഖലയും ലാഭേച്ഛയില്ലാത്ത സംഘടനകളും പല പദ്ധതികളും മുന്നേറ്റങ്ങളും നടപ്പാക്കിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമായി പകൽശുശ്രൂഷ കേന്ദ്രങ്ങളോടുകൂടിയ സമ്പദ്വ്യവസ്ഥ, ആരോഗ്യ, ബിസിനസ് ഇൻഷുറൻസ് പദ്ധതികൾ പോലുള്ള സാമൂഹിക സുരക്ഷപദ്ധതികൾ, കുടുംബകാര്യങ്ങളിൽ തുല്യമായ സ്ത്രീപുരുഷ പങ്കാളിത്തം തുടങ്ങിയവ വരുന്ന ദശാബ്ദത്തിൽ ഇന്ത്യയുടെ വളർച്ചയിൽ പങ്കാളികളാവാൻ വനിതാ സംരംഭകരെ സഹായിക്കുന്ന സാമൂഹിക പരിഷ്കാരങ്ങളായിരിക്കും.

(നിതി ആയോഗ് വൈസ് ചെയർമാനാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleWoman Welfaredr rajeev kumar
Next Story