Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഎല്ലാം വെറുതെ...

എല്ലാം വെറുതെ...

text_fields
bookmark_border
എല്ലാം വെറുതെ...
cancel
  •  സ്ത്രീസുരക്ഷയെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കി അധികാരത്തില്‍ വന്നശേഷം കേരളത്തെ സ്ത്രീപീഡകരുടെ പറുദീസയാക്കി. 
  •  പദവിയോ പ്രായമോ നോക്കാതെ ഒരു മന്ത്രിതന്നെ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തി കേരളത്തെ നാണംകെടുത്തി. 
  •  വീറുറ്റ സമരത്തിലൂടെ പൊതുസമൂഹത്തി‍െൻറ അഭിനന്ദനം ഏറ്റുവാങ്ങിയ പൊമ്പിളൈ ഒരുമൈയുടെ വനിതകളെ മറ്റൊരു മന്ത്രി അശ്ലീല അഭിഷേകം നടത്തി.  
  •  മൂന്നു വയസ്സുള്ള പിഞ്ചുകുഞ്ഞ് മുതല്‍ 90 വയസ്സുള്ള അമ്മൂമ്മവരെ പിച്ചിച്ചീന്തപ്പെട്ടു. മിക്ക കേസിലും പൊലീസ് പീഡകരോടൊപ്പം ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ നോക്കി. 
  •  വാളയാര്‍ അട്ടപ്പള്ളിയില്‍ സ്‌കൂള്‍ വിദ്യാർഥിനികളായ രണ്ടു പിഞ്ചു കുട്ടികള്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന് വീഴ്ചയുണ്ടായി. 
  •  കുണ്ടറ പീഡനക്കേസിലും കേസ് അട്ടിമറിക്കാന്‍ പൊലീസ് ആദ്യം ശ്രമിച്ചു.
  •  ജിഷ്ണു പ്രണോയി  കേസില്‍ ഗുരുതരമായ പിഴവ് സംഭവിച്ചു. മകെൻറ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി ഡി.ജി.പി ഓഫിസിന് മുന്നിലെത്തിയ ജിഷ്ണുവി‍െൻറ മാതാവ് മഹിജയെ ക്രിമിനല്‍ കുറ്റവാളിയെപ്പോലെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. 
  •  രാഷ്ട്രീയ കൊലപാതകങ്ങളെ  മടക്കിക്കൊണ്ടുവന്നു. ഇടതു സര്‍ക്കാര്‍ അധികാരമേറ്റശേഷം കൊല്ലപ്പെട്ടത് 18 പേർ. കണ്ണൂരില്‍ മാത്രം എട്ടു പേര്‍. 
  •  കൊലപാതകങ്ങളും മോഷണവും പിടിച്ചുപറിയും അടിപിടിയും വ്യാപകമായി. കൊലപാതകങ്ങള്‍ 300ലേറെ. അക്രമസംഭവങ്ങള്‍ 6,23,408.
  •  കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ സദാചാര ഗുണ്ടായിസം നടപ്പാക്കി ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അടിച്ചോടിച്ചപ്പോള്‍ പൊലീസ് കൂട്ടുനിന്നു. 
  •  കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ചപ്പോള്‍ പൊലീസ് തക്കസമയത്ത് പ്രവര്‍ത്തിച്ചില്ല. ഇതില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി തുടക്കത്തില്‍തന്നെ പ്രഖ്യാപിച്ചു.  
  •  കൊച്ചിയില്‍ സി.എ വിദ്യാര്‍ഥിനി മിഷേല്‍ മരിച്ചപ്പോഴും പൊലീസിന് വീഴ്ചപറ്റി. 
  •  കൊച്ചിയില്‍ ബീച്ചില്‍ വിശ്രമിക്കാനെത്തിയ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും പൊലീസ് തല്ലിച്ചതച്ചു. 
  •  എറണാകുളം കടവന്ത്രയില്‍ യുവാക്കളെ പിടികൂടി അടിവസ്ത്രം മാത്രമിടുവിച്ച് ലോക്കപ്പിലടച്ചു. 
  •  തിരുവനന്തപുരത്ത് കനകക്കുന്നില്‍ പൊലീസ് തന്നെ സദാചാര ഗുണ്ടകളായി മാറി  യുവതിയെയും യുവാവിനെയും അപമാനിച്ചു. 
  •  കൊല്ലത്ത് അഴീക്കല്‍ ബീച്ചില്‍ സദാചാര ഗുണ്ടകള്‍ യുവതിയെയും യുവാവിനെയും ആക്രമിച്ചപ്പോള്‍ പൊലീസ് വേണ്ട നടപടി എടുത്തില്ല. യുവാവ് പിന്നീട് തൂങ്ങിമരിച്ചു. യുവതിക്ക് തുടര്‍ന്നും ഭീഷണി ഉണ്ടായി. 
  •  സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്ന് രക്ഷിച്ചു. സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തി. 
  •  ജിഷ വധക്കേസില്‍ യു.ഡി.എഫിനെ കുറ്റപ്പെടുത്തി വൻ പ്രചാരണം നടത്തിയ  ഇടതുമുന്നണി അധികാരമേറ്റതോടെ ജിഷയെ മറന്നു. കേസ് കോടതിയിലെത്തിച്ചത് സൂക്ഷ്മതയില്ലാതെ. 
  •  മാവോവാദി വേട്ടയില്‍ പൊലീസിന് പിഴവുണ്ടായി എന്ന് സി.പി.ഐ തന്നെ ആരോപിച്ചു. 
  •  യു.എ.പി.എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. 
  •  കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരെ ക്രിമിനല്‍ കുറ്റവാളികളെപ്പോലെ പൊലീസ് വലിച്ചിഴച്ച് ലോക്കപ്പിലടച്ചു. 
  •  ദലിത് യുവാക്കള്‍ പലയിടത്തും പൊലീസി‍െൻറ ക്രൂര പീഡനങ്ങള്‍ക്കിരയായി.  
  •  കസ്റ്റഡിമരണങ്ങള്‍ തുടര്‍ക്കഥയാക്കി. നാലു പേരാണ് കസ്റ്റഡില്‍ മരിച്ചത്. 
  •  ഉന്നത ഐ.എ.എസ്^ഐ.പി.എസ് ഉദ്യോഗസ്ഥരെ തമ്മിലടിപ്പിച്ചു. 
  •  വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ കയറൂരിവിട്ടു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്ന് കോടതിയെെക്കാണ്ട് ചോദിപ്പിച്ചു. 
  •  ചരിത്രത്തിലാദ്യമായി റിപ്പബ്ലിക്ദിനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ കേരളത്തിന് നഷ്ടപ്പെടുത്തി. 
  •  ഡി.ജി.പി പദവിയില്‍നിന്ന് ടി.പി. സെന്‍കുമാറിനെ രാഷ്ട്രീയവിരോധംെവച്ച് അപമാനിച്ച് പുറത്താക്കി.
  •  സെന്‍കുമാറിനെ തിരികെ പ്രവേശിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാതെ െവച്ചുതാമസിപ്പിച്ചു. ഒടുവില്‍ സുപ്രീംകോടതിയില്‍നിന്ന് ശാസന ഏറ്റുവാങ്ങി പിഴയും അടച്ച് മാപ്പും പറഞ്ഞു. 
  •  ഓപറേഷന്‍ കുബേര നിര്‍ത്തലാക്കി. ഇപ്പോള്‍ നാടുനീളെ ബ്ലേഡ് പലിശക്കാരുടെ അതിക്രമം. 
  •  ഓപറേഷന്‍ സുരക്ഷ,  ക്ലീന്‍ കാമ്പസ് തുടങ്ങിയ പരിപാടികളും നിര്‍ത്തലാക്കി.     
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalapinarayi Govt@ 1 year
News Summary - ramesh chennithala on pinarayi
Next Story