Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightപ്രണബിെൻറ...

പ്രണബിെൻറ കണ്ണാടിയും  ആർ.എസ്.എസും 

text_fields
bookmark_border
പ്രണബിെൻറ കണ്ണാടിയും  ആർ.എസ്.എസും 
cancel

ചോദ്യം ഉയർത്തിയവർക്കും ആശങ്കപ്പെട്ടവർക്കും താൽക്കാലികമായെങ്കിലും ആശ്വാസം നൽകി മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ആർ.എസ്.എസ് ആസ്ഥാന സന്ദർശനം അവസാനിച്ചത് നന്നായി. എന്നാൽ, ആർ.എസ്.എസിെൻറ നാഗ്പുർ ആസ്ഥാനത്തെ ആർ.എസ്.എസ് തൃതീയ വർഷ പരിപാടിയുടെ സമാപനത്തിൽ അതിഥിയായി ചെന്ന പ്രണബും അദ്ദേഹത്തിെൻറ ആതിഥേയരും മറുപടി പറയേണ്ട ചോദ്യങ്ങൾ തുടങ്ങുന്നേയുള്ളൂ.

ദേശം, ദേശീയത, ദേശസ്നേഹം എന്നീ വിഷയങ്ങളെക്കുറിച്ചാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് അരമണിക്കൂർ സംസാരിച്ചത്. ഈ വിഷയം നിശ്ചയിച്ചത് ആർ.എസ്.എസോ പ്രണബ് മുഖർജി സ്വയംതന്നെയോ -വ്യക്തമല്ല. രണ്ടായാലും ഒരു രാഷ്ട്രീയപാർട്ടിയിലും ഇപ്പോൾ അംഗമല്ലെന്ന് വിശദീകരിച്ച് സ്വന്തം മകളുടെ എതിർപ്പുപോലും പരിഗണിക്കാതെയാണ് പ്രണബ് ചടങ്ങിനെത്തിയത്. പോകുന്നു എന്നതല്ല, അവിടെ എന്തുപറയുന്നു എന്നാണ് നോക്കേണ്ടത് എന്നായിരുന്നു അദ്ദേഹത്തിെൻറ ന്യായീകരണം. അതിനൊത്ത ഒരു പ്രസംഗം തയാറാക്കിയത് സ്വാഭാവികം. പക്ഷേ, അവിടെ വന്നതോ ഒരുദിവസം മുൻകൂട്ടിയെത്തി നിർവഹിച്ചതോ ആയ കാര്യങ്ങൾ നാഗ്പുർ പരിപാടിയുടെ യഥാർഥ ലക്ഷ്യം വെളിപ്പെടുത്തുന്നു.  ആർ.എസ്.എസിനും പ്രണബിനും പരസ്പരം നേട്ടമുണ്ടാക്കുന്ന ഒരു ഉള്ളടക്കം അതിനുണ്ടെന്ന്.

ദേശമോ ദേശസ്നേഹമോ ഒരു തർക്കവിഷയമല്ല. ഇന്ത്യയിൽ ദേശീയത തീർത്തും ഇന്നത്തെ  സാഹചര്യത്തിൽ വിവാദവിഷയമാണ്. പ്രണബ് പ്രസംഗത്തിൽ പരാമർശിച്ച ഗാന്ധിജിയും നെഹ്റുവും നിർവചിച്ച ദേശീയതയല്ല ആർ.എസ്.എസിേൻറത്. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന മുന്നറിയിപ്പ് സുപ്രീംകോടതിയിൽനിന്നും രാഷ്ട്രപതി ഭവനിൽനിന്നും മുന്നറിയിപ്പായെത്തുന്ന ഉത്കണ്ഠാകുലമായ സാഹചര്യമാണ് രാജ്യത്തുള്ളത്. ഈയിടെ മാത്രം രാഷ്ട്രപതി ഭവനിൽനിന്നു ഔദ്യോഗികമായി പടിയിറങ്ങിയ പ്രണബ് മുഖർജി ജനാധിപത്യത്തെപ്പറ്റി എന്തേ പരാമർശിക്കാതെപോയത്? 
 ഒരു ഭാഷയോ ഒരു മതമോ ഒരു പൊതുശത്രുവോ അല്ല ഇന്ത്യയുടെ ദേശീയതയെന്ന് പ്രണബ് പറഞ്ഞത് ശരിതന്നെ. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകുന്നതിനെ നിഷേധിക്കാനാവില്ലെന്നതും. പക്ഷേ, മറിച്ചാണ് ചുറ്റും നടക്കുന്നത് എന്നും അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല.  മതനിരപേക്ഷതയുടെ കാര്യത്തിൽ രാജ്യത്ത് നടക്കുന്നതും മനസ്സിലാകാത്ത ആളല്ല. എന്നിരിക്കെ  ജനാധിപത്യവും മതനിരപേക്ഷതയും പ്രസംഗവിഷയമാകാതിരുന്നത് ആരുടെ തീരുമാനംകൊണ്ടാണെന്ന് ചോദിക്കേണ്ടിവരുന്നു.

കോൺഗ്രസ് അടക്കമുള്ള ദേശീയപ്രസ്ഥാനങ്ങൾ മുന്നോട്ടുവെച്ച ഒരു ഇന്ത്യയല്ല ആർ.എസ്.എസിെൻറ ഇന്ത്യ. ഇന്ത്യ വിഭജനത്തിെൻറ വർഗീയ ഭ്രാന്തൊഴുക്കിയ ചോരച്ചാലുകളിൽനിന്ന് ഇന്നത്തെ ഇന്ത്യയെ അവസാനം പുനർജീവിപ്പിച്ചെടുത്തത് ഗാന്ധിജി സ്വന്തം ജീവൻ ബലിനൽകിയാണ്. ബഹുസ്വരതയുടെ ഇന്ത്യയെ ഹിന്ദുത്വം അംഗീകരിക്കുന്നില്ല. ഹെഡ്ഗേവാറിെൻറ ഇന്ത്യൻ ദേശീയത മതനിരപേക്ഷതയുടെ ബലിക്കല്ലാണ്. 

ഭാരതത്തിെൻറ ദേശീയത എന്നാൽ, ഹിന്ദു ജനതയുടേതാണെന്ന് ഹെഡ്ഗേവാർ സ്ഥാപിക്കുന്നു.  ‘ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെ’ന്നും. ഈ മണ്ണിെൻറ മക്കളാണെന്ന് അവകാശപ്പെടുന്ന ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഈ നാട്ടിൽ ജനിച്ച അവർ ഈ നാടിനോട് കൂറും കൃതജ്ഞതയുമുള്ളവരാണോ എന്ന് തെളിയിക്കേണ്ടതുണ്ട്. മതവിശ്വാസത്തിൽ മാറ്റം വരുത്തുന്നതോടൊപ്പം രാഷ്ട്രത്തോടുള്ള അവരുടെ സ്നേഹവും ഭക്തഭാവവും വേറിട്ടുപോകും. ആ ദർശനമാണ് ആർ.എസ്.എസ് ശിക്ഷാപരിശീലനത്തിലൂടെ പ്രണബ് കണ്ട പരിശീലകർക്ക് നൽകിയത്. പ്രണബിെൻറ അരമണിക്കൂർ പ്രസംഗം ഉറപ്പിച്ചെടുത്ത ധാരണ തുടച്ചുനീക്കിയോ അതോ, ആർ.എസ്.എസ് നേതൃത്വത്തെതന്നെ പരിവർത്തനം ചെയ്തോ?
മുസ്ലിംകളും ക്രിസ്ത്യാനികളും പുണ്യസ്ഥലമായി കാണുന്നത് വിദേശരാജ്യങ്ങളെയാണെന്ന് ഹെഡ്ഗേവാർ പറയുന്നു. അക്രമികളായി വരുന്നവരോട് ചേർന്നുനിൽക്കുന്നവരാണ് അവർ. വേറിട്ട മതം ദേശീയതയിലും മാറ്റംവരുത്തും. മാതൃരാഷ്ട്രത്തെ ഉപേക്ഷിച്ച് ശത്രുവിെൻറ പാളയത്തോട് ചേരാൻ സ്വാധീനിക്കും.  അത് രാജ്യേദ്രാഹമല്ലെങ്കിൽ മറ്റെന്താണ് എന്നാണ് ആർ.എസ്.എസ് തത്ത്വശാസ്ത്രം ചോദിക്കുന്നത്.  

ഈ ഹിന്ദുത്വ രാഷ്ട്രീയം സൃഷ്ടിക്കുന്ന വർഗീയ ധ്രുവീകരണത്തിെൻറയും വിഘടനത്തിെൻറയും ഭീതിയിലാണ് ഇന്ത്യ ഇന്ന്. ആ വേളയിലാണ് ഇന്ത്യൻ ജനാധിപത്യത്തിെൻറയും ഭരണഘടനയുടെയും കസ്റ്റോഡിയനായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പുരിലെ ആർ.എസ്.എസ് കേന്ദ്രത്തിലെത്തുന്നത്. ആർ.എസ്.എസുകാർ പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് ആവർത്തിച്ച് കോൺഗ്രസുകാരെ ബോധ്യപ്പെടുത്താൻ ശ്രമിച്ച നെഹ്റുവിെൻറ വാക്കുകളാണ് അവിടെച്ചെന്ന് ഉദ്ധരിക്കുന്നത്. എന്തുകാര്യം! ഹെഡ്ഗേവാർ കോൺഗ്രസിൽ പ്രവർത്തിച്ചുകാണും. ആർ.എസ്.എസും അതിെൻറ തത്ത്വശാസ്ത്രവും രൂപപ്പെടുത്തിയ ഹെഡ്ഗേവാറിെൻറ സ്മാരകത്തിനുമുന്നിൽ ഭാരതാംബയുടെ പുത്രന് ആദരാഞ്ജലി അർപ്പിച്ചാണ് മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രണബ് ആർ.എസ്.എസ് ആസ്ഥാനത്തെത്തിയത്. അരനൂറ്റാണ്ടുകാലത്തെ ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിെൻറ ചരിത്രം അവിടെ ഓർത്തെടുക്കാൻ ശ്രമിച്ചത്. എന്നാൽ, അതുമായി ബന്ധപ്പെട്ട നാഗ്പുരിെൻറ ചരിത്രം പക്ഷേ, ഓർക്കാൻ പ്രണബിന് കഴിയാതെപോയി. 
 

1920 സെപ്റ്റംബറിൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസിെൻറ പ്രത്യേകസമ്മേളനം അംഗീകരിച്ച സ്വരാജിനുവേണ്ടിയുള്ള കരട്പ്രമേയത്തിനും നിസ്സഹകരണപ്രസ്ഥാനം തുടങ്ങാനുള്ള തീരുമാനത്തിനും കോൺഗ്രസ് ഭരണഘടനക്കും അംഗീകാരം നൽകാനാണ്  എ.ഐ.സി.സി സമ്മേളനം തുടർന്ന്  നാഗ്പുരിൽ നടന്നത്. അതിെൻറ ചരിത്രപ്രാധാന്യം വിശദീകരിച്ചാണ് ആത്്മകഥയായ ‘എെൻറ സത്യാന്വേഷണ പരീക്ഷണങ്ങ’ൾ ഗാന്ധിജി അവസാനിപ്പിക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിെൻറയും അയിത്തം നിർമാർജനത്തിെൻറയും പ്രമേയങ്ങൾകൂടി അംഗീകരിക്കുന്നത്.  ഗാന്ധിജിയെ വധിച്ച് സ്വതന്ത്ര ഇന്ത്യയുടെ വെളിച്ചം കെടുത്തിയതിന് നിരോധനം ഏറ്റുവാങ്ങേണ്ടിവന്നത് ആർ.എസ്.എസാണ്.  ഇന്ത്യയിലെ ഏറ്റവും വലിയ മഹാനും ഈ യുഗത്തിലെ ഏറ്റവും വലിയ ഹിന്ദുവുമായ ഗാന്ധിജിയോട് ഇത് ചെയ്തത് ഒരു ഹിന്ദുവാണെന്നത് ഹിന്ദുവായ എെന്ന നാണിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രി നെഹ്റു പറഞ്ഞത്. ആ മതഭ്രാന്തെൻറ മനസ്സിൽ വിഷം കുത്തിവെച്ചത് ഹിന്ദുത്വ വർഗീയ ശക്തികളാണെന്നാണ് വിശദീകരിച്ചത്. ഇതിെൻറ പേരിലായിരുന്നു ആർ.എസ്.എസ് നിരോധനം.  
 

രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നതടക്കമുള്ള ആഭ്യന്തരമന്ത്രി പട്ടേൽ മുന്നോട്ടുവെച്ച കരാർനിബന്ധനകൾ സമ്മതിച്ചാണ് നിരോധനം പിന്നീട് പിൻവലിച്ചത്. ആ ഉറപ്പിൽ തടവറയിൽനിന്നു മോചിതരായ ആർ.എസ്.എസിെൻറ ആസ്ഥാനത്താണ് പ്രണബ് ചെന്നത്. ഗാന്ധിജിയുടെ രക്തസാക്ഷിത്വത്തെയും അതിന് ഉത്തരവാദിയായവരുടെ രാഷ്ട്രീയ ചരിത്രത്തെയും  പ്രണബ് പരാമർശിക്കാതെപോകുന്നത് യാദൃച്ഛികമല്ല.  രാഷ്ട്രപതി പ്രണബ് മുഖർജിയാണ് ആർ.എസ്.എസിെൻറ വിശ്വസ്തനായ നരേന്ദ്ര മോദിക്ക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അത് ഭരണഘടന ചുമതലയായിരുന്നു. മോദിയുടെ ഭരണത്തിലാണ് നാഥുറാം ഗോദ്സെയുടെ പ്രതിമകളും ഛായാചിത്രങ്ങളും ആർ.എസ്.എസും ഹിന്ദു മഹാസഭയും രാജ്യത്ത് ഉയർത്തുന്നത്. ഇതിനിടയിലാണ് സമ്പർക്കപരിപാടിയുടെ ഭാഗമായി ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത് രാഷ്ട്രപതി ഭവനിൽ ചെല്ലുന്നതും ആർ.എസ്.എസ് ആസ്ഥാനത്തേക്ക് കാലേക്കൂട്ടി പ്രണബിനെ ക്ഷണിച്ചതും.  അതിെൻറ ഭാഗമായി നടന്ന ചടങ്ങിൽ ഗാന്ധിവധമോ ആർ.എസ്.എസിെൻറ പേരുപോലുമോ പ്രണബ് മുഖർജിയെപ്പോലെ കൗശലക്കാരനും ബുദ്ധിരാക്ഷസനുമായ ഒരു രാഷ്ട്രീയക്കാരൻ പരാമർശിക്കാതെ പോയത് ബോധപൂർവമാണ്.

ആർ.എസ്.എസ് തിരുത്തിയെഴുതുന്ന പുതിയ ഇന്ത്യ ചരിത്രത്തിെൻറ അടിത്തറയായ ഹിന്ദുത്വ ദേശീയത രാജ്യത്താകെ ചർച്ചയാക്കണമെന്നതാണ് അവരുടെ യഥാർഥ അജണ്ട. സുതാര്യമല്ലാതെ നടത്താറുള്ള നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ തൃതീയ ശിക്ഷാവർഗ് പരിപാടി തത്സമയ സംേപ്രഷണത്തിലൂടെ രാജ്യത്താകെ അവതരിപ്പിച്ചത് ആസൂത്രിതമാണ്. ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവുമാണ് ഇന്ത്യൻ ദേശീയതയുടെ അടിസ്ഥാനമെന്നാണ് പ്രണബ് പ്രസംഗിച്ചത്. അതിനെതിരാണ് ആർ.എസ്.എസിെൻറ ഏകമത-ഹിന്ദുത്വ അജണ്ടയെന്ന് പറയാതെ. അതുകൊണ്ട് പ്രണബ് മതനിരപേക്ഷതയും ദേശീയതയും ഉയർത്തിപ്പിടിച്ചെന്ന് ന്യായീകരിക്കുന്നതിന് അർഥമില്ല.

കാരണം, ഹെഡ്ഗേവാറിനും ആർ.എസ്.എസിനും സാഷ്ടാംഗം പ്രണാമമർപ്പിക്കുന്ന പ്രണബ് മുഖർജി ഗാന്ധിജിയുടെയും നെഹ്റുവിെൻറയും ഇന്ത്യയുടെയും ചരിത്രവും തത്ത്വശാസ്ത്രവും സ്വയം തള്ളിപ്പറയുകയാണ്. ബി.ജെ.പിക്കും ആർ.എസ്.എസിനും എതിരെ രാജ്യത്തെ മതേതരവിശ്വാസികൾ ജാതി-മത-രാഷ്ട്രീയ വ്യത്യാസം മറന്ന് ഒന്നിക്കുന്ന മുഹൂർത്തത്തിലാണിത്. പ്രണബ് ബോധപൂർവം ആർ.എസ്.എസിനെ വെള്ളപൂശുകയാണ്.  ഇല്ല പ്രണബ്, താങ്കളോടും താങ്കൾക്ക്  ആതിഥ്യം നൽകിയ ആർ.എസ്.എസ് നേതൃത്വത്തോടുമുള്ള ചോദ്യങ്ങൾ ഇവിടെ അവസാനിച്ചിട്ടില്ല.  തുടങ്ങിയിട്ടേയുള്ളൂ. അത് രാജ്യത്തിെൻറ നാനാ കോണുകളിൽനിന്ന് നിങ്ങൾക്കുനേരെ ഇനിയും ഉയരാൻ പോകുന്നതേയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsscongresspranab mukarjimalayalam newsOPNION
News Summary - Pranab mukarji rss visist-Opnion
Next Story