Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുളിയാർ...

മുളിയാർ പാറപ്പുറത്തെ പച്ചപ്പ്

text_fields
bookmark_border
kudumbashree
cancel
camera_alt

മുളിയാര്‍ പഞ്ചായത്തിലെ സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഖയറുന്നീസയുടെ

പച്ചക്കറി കൃഷി 

ചുട്ടുപൊള്ളുന്ന വെയിലത്തും മുളിയാറിലെ പാറപ്പുറം പച്ച പുതച്ച് കിടക്കുന്നു. അതിനുള്ള മുഴുവൻ ക്രെഡിറ്റും കുടുംബശ്രീ പ്രവർത്തകർക്കാണ്. പഞ്ചായത്ത് സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഖയറുന്നീസയുടെ മൂലടുക്കത്തെ വീടിനു സമീപം രണ്ടേക്കറോളം സ്ഥലത്താണ് കുടുംബശ്രീ ജില്ല മിഷന്റെ സഹായത്തോടെ കൃഷിയിടമൊരുക്കിയത്.

ഇവിടെ പാവലും പടവലവും മുളകും മത്തനുമെല്ലാം വളരുന്നു. പച്ചക്കറി വള്ളികള്‍ക്ക് പടർന്നു കയറാന്‍ വല പന്തലും ചെങ്കല്ലുകൊണ്ടുള്ള തൂണുകളും ഭംഗിയിൽ തയാറാക്കിയിട്ടുണ്ട്. ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതാണ് ചെങ്കൽ തൂണിന്റെ പ്രത്യേകത.

ഗ്രോബാഗിലും മഴമറ നിർമിച്ചും കൃഷി ചെയ്യുന്നുണ്ട്. ദൂരെ നിന്ന് കൃഷിത്തോട്ടം കണ്ടാല്‍ പാറപ്പുറത്താണ് ഇവയുള്ളതെന്ന് ആരും വിശ്വസിക്കില്ല. ജൈവരീതിയിലുള്ള കീടനാശിനിയും വളവുമാണ് ഉപയോഗിക്കുന്നത്. ജില്ലയില്‍ ആദ്യമായി മധുര തുളസി കൃഷി ചെയ്തതും ഇവിടെയാണ്.

പരീക്ഷണാടിസ്ഥാനത്തിൽ ജനുവരിയിൽ ആരംഭിച്ച കൃഷി പച്ചപിടിച്ചാല്‍ മറ്റ് പാറപ്പുറങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കുടുംബശ്രീ ജില്ല മിഷന്‍ എ.ഡി.എം.സി സി.എച്ച്. ഇക്ബാല്‍ പറഞ്ഞു. നരമ്പനും പാവലും പടവലവും ഇതിനകം തന്നെ പിടിച്ചു തുടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbashreefarming
News Summary - kudumbashree-agriculture-farming
Next Story