Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightOpinion
ജനാധിപത്യത്തിനകത്തെ ഫാഷിസ്റ്റ് ഒളിയിടങ്ങൾ
Articles
Premium
അധികാര കൈമാറ്റത്തിന് മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാൾ ജനാധിപത്യം ഗൗരവമായ പ്രതിസന്ധിയിലാണ്. എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യ പൗരാവകാശ നിഷേധങ്ങൾ സാധ്യമാകുന്നത്? വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നിരന്തരം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെയൊക്കെയാണ് നിയമപരമായ അട്ടിമറികൾ സംഭവിച്ചത്? ^ഹൈകോടതി അഭിഭാഷകനും നിയമജ്ഞനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ വിശകലനവും വിമർശനവും.
access_time 15 Aug 2022 4:00 AM GMT