Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_right...

ബൈക്കപകടത്തിൽെപട്ട് എൻജിനീയറിങ് വിദ്യാർഥി മരിച്ചു

text_fields
bookmark_border
ബൈക്കപകടത്തിൽെപട്ട് എൻജിനീയറിങ് വിദ്യാർഥി മരിച്ചു
cancel
camera_alt

സന്ദീപ്

മലയിൻകീഴ്: ബൈക്കപകടത്തിൽപെട്ട് എൻജിനീയറിങ് വിദ്യാർഥി മരിച്ചു. നെയ്യാറ്റിൻകര നിലമേൽ പനങ്ങാട്ട്കരി വിശ്വം വീട്ടിൽ സജീവ്കുമാറിെൻറ മകൻ സന്ദീപ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിെല 8.30 മണിയോടെ തൂങ്ങാംപാറ കാളിദാസ തിയറ്ററിനു സമീപമാണ് അപകടം. കുറ്റിച്ചൽ ലൂർദ്മാതാ എൻജിനീയറിങ് കോളജിലെ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർഥിയാണ്.

കോളജിലേക്ക് പോകവേ കാട്ടാക്കട ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ നെല്ലിക്കാട് സ്വദേശിയുടെ ബൈക്ക് സന്ദീപിെൻറ ബൈക്കിൽ ഇടിച്ചു. നിയന്ത്രണം വിട്ട് അഞ്ചുപേരെ ഇടിച്ചു വീഴ്ത്തിയശേഷം റോഡ് സൈഡിലെ സ്ലാബിൽ തലയിടിച്ച് തെറിച്ചു വീഴുകയായിരുന്നു. സന്ദീപിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ബിന്ദു. സഹോദരി: സാന്ദ്ര.

ബൈക്കിടിച്ച് തൂങ്ങാംപാറ സ്വദേശി വിജയെൻറ രണ്ട് കാലിെൻറയും പാദത്തിനു മുകൾ ഭാഗം അറ്റുപോയി. യാത്രക്കാരായ അമ്പിളി, സെയ്ദ് എന്നിവർക്ക് ഗുരുതര പരിക്കും മറ്റൊരാൾക്ക് നിസ്സാര പരിക്കുമേറ്റു. അപകടത്തിൽപെട്ട രണ്ട് ബൈക്കുകളും അമിത വേഗത്തിലായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accidentEngineering student death
News Summary - engineering student died in a bike accident
Next Story