Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightക്വാറിയിൽ...

ക്വാറിയിൽ ടിപ്പറിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഡ്രൈവർ മരിച്ചു

text_fields
bookmark_border
ക്വാറിയിൽ ടിപ്പറിനു മുകളിലേക്ക് മണ്ണിടിഞ്ഞ് ഡ്രൈവർ മരിച്ചു
cancel

മേപ്പാടി: കടച്ചികുന്നിൽ ക്വാറിയിൽ മണ്ണിടിഞ്ഞ് ടിപ്പർ ഡ്രൈവർ മരിച്ചു. മാനന്തവാടി പിലാക്കാവ് സ്വദേശി സിൽവൻ എന്ന് വിളിക്കുന്ന സിൽവസ്റ്റൻ (57) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ കടച്ചിക്കുന്നിലെ സ്വകാര്യ കാപ്പിത്തോട്ടത്തിനുള്ളിൽ അടുത്തിടെ പ്രവർത്തനം ആരംഭിച്ച ക്വാറിയിലാണ് അപകടം. പാറയുടെ മുകളിലുള്ള മണ്ണ് നീക്കി തെളിക്കുന്നതിനിടെ മണ്ണും കൂറ്റൻ പാറകളും ടിപ്പറിന് മുകളിലേക്ക് പതിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനു ശേഷം കൽപറ്റ ഫയർഫോഴ്സ് അധികൃതരുടെ മേൽനോട്ടത്തിൽ പാറ തുരന്ന് വെടി പൊട്ടിച്ചാണ് മൃതദേഹം പുറത്തെടുത്തത്. കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവറായിരുന്ന സിൽവൻ നാലു മാസം മുമ്പാണ് സർവിസിൽ നിന്ന് പിരിഞ്ഞത്. ഭാര്യ: ജോളി. മക്കൾ: രചന, റെൽജിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story