Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightMemoirchevron_rightകുരുവമ്പലത്തിെൻറ പരമൻ...

കുരുവമ്പലത്തിെൻറ പരമൻ ഓർമയായി

text_fields
bookmark_border
കുരുവമ്പലത്തിെൻറ പരമൻ ഓർമയായി
cancel
camera_alt

പരമേശ്വരൻ

പുലാമന്തോൾ: കുരുവമ്പലത്തും പരിസര പ്രദേശങ്ങളിലും സുപരിചിതനായിരുന്ന പരമേശ്വരൻ (പരമൻ -65) ഓർമയായി. ദീർഘനാളുകളായി കുരുവമ്പലത്തെ കടത്തിണ്ണകളും ബസ് സ്റ്റോപ്പുകളുമായിരുന്നു വാസകേന്ദ്രം.

ഇതിനിടെ രോഗബാധിതനായി അവശനിലയിലായതോടെ കൊളത്തൂർ എസ്.െഎ റജിമോൻ ജോസഫ് പൊലീസുകാരുമായെത്തി നാട്ടുകാരുടെ സഹായത്തോടെ പരമനെ കുളിപ്പിച്ച് വൃത്തിയുള്ള വസ്ത്രങ്ങളണിയിച്ച് ആംബുലൻസ് വരുത്തി പെരിന്തൽമണ്ണ ഗവ. ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചികിത്സയിലായിരിക്കെയാണ് ഉറ്റവരില്ലാത്ത പരമൻ മരണത്തിന് കീഴടങ്ങിയത്. ചെറുപ്പം മുതലേ അരോഗദൃഢഗാത്രനായിരുന്ന പരമൻ എത്ര കടുത്ത ജോലിയും ചെയ്യാൻ തയാറായി നാട്ടുകാർക്ക് വേണ്ടപ്പെട്ടവനായിരുന്നു.

പാഴ്വസ്തുക്കൾ പെറുക്കി വിറ്റായിരുന്നു പിന്നീട് ആഹാരത്തിന് വക കണ്ടെത്തിയിരുന്നത്. ആരോഗ്യം അതിനും അനുവദിക്കാതായതോടെയാണ് ജീവിതമാർഗം വഴിമുട്ടി നിത്യരോഗിയായി മാറിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuruvambalamparaman
News Summary - Kuruvambalam's paraman became memory
Next Story