Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightആംബുലൻസ്...

ആംബുലൻസ് അപകടത്തിൽപെട്ട് പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
ആംബുലൻസ് അപകടത്തിൽപെട്ട് പരിക്കേറ്റയാൾ മരിച്ചു
cancel

മാനന്തവാടി: ആംബുലൻസ് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ദ്വാരകയിലെ മൂഞ്ഞനാട്ട് വർഗീസ് (ജോർജ് -61) ആണ് മരിച്ചത്. നവംബർ 22ന് പുലർച്ചെ പൂക്കോടിന് സമീപത്തായിരുന്നു അപകടം. ന്യൂമോണിയ ബാധിച്ച വർഗീസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സഞ്ചരിച്ച ആംബുലൻസ് മരത്തിലിടിച്ചാണ് അപകടം. വർഗീസിെൻറ നട്ടെല്ലിനും കഴുത്തിനും തലക്കും ഗുരുതര പരിക്കേറ്റു. ആദ്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലായിരുന്ന വർഗീസ് വെള്ളിയാഴ്ച പുലർച്ചെയാണ് മരിച്ചത്. അപകടത്തിൽ വർഗീസിെൻറ ഭാര്യ ലില്ലിക്കും നിസ്സാര പരിക്കേറ്റിരുന്നു. മക്കൾ: അനുഷ, ആഷ്ലിൻ, ആഗ്നസ്. മരുമക്കൾ: വരുൺ, റോഷൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story