Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകെ.എസ്.ഇ.ബി കരാർ...

കെ.എസ്.ഇ.ബി കരാർ തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു; സൂപ്പർ വൈസറുടെയും കരാറുകാരെൻറയും അശ്രദ്ധയെന്ന് ആരോപണം

text_fields
bookmark_border
sreejith
cancel
camera_alt

ശ്രീജിത്ത്

എരുമപ്പെട്ടി (തൃശൂർ): വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാർ തൊഴിലാളി മരിച്ചു. ചേലക്കര എളനാട് തൃക്കണായ കരുമാംകുഴി വീട്ടിൽ മണികണ്ഠെൻറ മകൻ ശ്രീജിത്താണ് (29) മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. എരുമപ്പെട്ടി ഉമിക്കുന്ന് കോളനിയിലെ ഇടവഴിയിൽ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞുനിൽക്കുന്ന മരച്ചില്ലകൾ വെട്ടിമാറ്റുന്നതിനിടെയാണ് അപകടം.

കമ്പിയിലേക്ക് ചാഞ്ഞ മുളകൾ ഇരുമ്പ് തോട്ടി ഉപയോഗിച്ച് മുറിച്ചിടുന്നതിനിടെ ഷോക്കേറ്റ് തെറിച്ച് വീഴുകയായിരുന്നു. ശ്രീജിത്ത് സംഭവസ്ഥലത്ത് മരിച്ചു. ലൈനിൽ വൈദ്യുതിയില്ലെന്ന് ധരിച്ച് മുളകൾ വെട്ടിമാറ്റിയതാണ് അപകട കാരണമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.

എന്നാൽ, പണി പൂർത്തീകരിച്ചെന്ന ധാരണയിൽ ലൈൻ ഓൺ ചെയ്തതാണ് അപകട കാരണമെന്നും സൂപ്പർ വൈസറുടെയും കരാറുകാരെൻറയും അശ്രദ്ധയാണ് അപകടത്തിനിടയാക്കിയതെന്നും ആരോപണമുണ്ട്. തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ഇല്ലായിരുന്നു. ഇരുമ്പ് തോട്ടിയിലെ ഇൻസുലേഷൻ പഴകി ദ്രവിച്ച നിലയിലായിരുന്നു.

എരുമപ്പെട്ടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്േമാർട്ടത്തിനായി മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബിന്ദുവാണ് മാതാവ്. ഭാര്യ: ദർശന. മകൻ: ദർശിദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kseb
News Summary - KSEB contractor electrocuted to death
Next Story