Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2014 4:19 AM IST Updated On
date_range 22 March 2014 4:19 AM ISTജീവനു ഭീഷണിയെന്ന് ചന്ദ്രിക കുമാരതുംഗെ
text_fieldsbookmark_border
കൊളംബോ: ശ്രീലങ്കൻ സ൪ക്കാ൪ ഏ൪പ്പെടുത്തിയ സുരക്ഷ ജീവൻ അപായത്തിലാക്കുമെന്ന് മുൻ പ്രസിഡൻറ് ചന്ദ്രിക കുമാരതുംഗെ.
സുരക്ഷയുടെ ഭാഗമായി രഹസ്യാന്വേഷണ വിഭാഗം ഇ-മെയിലുകളും ടെലിഫോൺ സംഭാഷണങ്ങളും ചോ൪ത്തുന്നതും കാണാൻ വരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതും അസഹനീയമാണെന്നാണ് പരാതി.
വസതികളിൽ എപ്പോഴും സുരക്ഷാസേനയുണ്ടായിരിക്കും. സുരക്ഷാ നിരീക്ഷണം സ്വകാര്യത ഹനിക്കുന്ന രീതിയിലുള്ളതാണെന്നു കാണിച്ച് പ്രസിഡൻറ് മഹീന്ദ രാജപക്സക്ക് അവ൪ കത്തയച്ചു.
എന്നാൽ, ആരോപണങ്ങൾ പ്രസിഡൻറിൻെറ ഓഫിസ് തള്ളിക്കളഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
