Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Sept 2012 4:50 PM IST Updated On
date_range 5 Sept 2012 4:50 PM IST‘ചോറോട് ആത്മഹത്യ: ദേശീയപാത സ്വകാര്യകമ്പനികള്‍ക്ക് തീറെഴുതിയതിന്‍െറ ദുരന്തം’
text_fieldsbookmark_border
കോഴിക്കോട്: എൻ.എച്ച് -17 നാലുവരിയാക്കുന്നപേരിൽ സ്വകാര്യകമ്പനികൾക്ക് തീറെഴുതിയതിൻെറ ദുരന്തമാണ് ചോറോടിലെ മണ്ണിൽ ലക്ഷ്മണൻെറ ആത്മഹത്യയെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് വികസന വിഷയ സമിതി കൺവീന൪ മണലിൽ മോഹനനും ചെയ൪മാൻ ഡോ. എ. അച്യുതനും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
സ൪ക്കാ൪ നേരിട്ട് ദേശീയപാത നി൪മിക്കുന്നതിനുപകരം ബി.ഒ.ടി വ്യവസ്ഥയിൽ സ്വകാര്യ കമ്പനികൾക്ക് 30 വ൪ഷത്തേക്ക് ലാഭംകൊയ്യാൻ നൽകേണ്ടിവരുന്നതുകൊണ്ടാണ് 45 മീറ്റ൪ വീതിയിൽ സ്ഥലമേറ്റെടുക്കേണ്ടിവരുന്നത്. ഇതുമൂലം 6362 വീടുകളും 6200 കച്ചവട സ്ഥാപനങ്ങളുമാണ് ഭാഗികമായോ പൂ൪ണമായോ നഷ്ടപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
