Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2012 5:17 PM IST Updated On
date_range 26 Aug 2012 5:17 PM ISTബസിടിച്ച് സഹോദരങ്ങള്‍ റോഡില്‍ കിടന്നത് 15 മിനിറ്റ്
text_fieldsbookmark_border
കരിങ്കല്ലത്താണി: ആനമങ്ങാട് എടത്തറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ സഹോദരങ്ങളിലൊരാളുടെ ജീവൻ നഷ്ടമായത് ആശുപത്രിയിലെത്തിക്കാൻ ആരും തയാറാവാത്തതിനാൽ.
മുഹമ്മദ് ഹാരിസ് (20), സഹോദരി റബ്ന (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. 15 മിനിറ്റ് ഇവ൪ റോഡിൽ രക്തം വാ൪ന്ന് കിടന്നു. ഒടുവിൽ പാലക്കാട്ടുനിന്ന് എസ്.ബി.ടിയിൽ പണം നിക്ഷേപിക്കുന്ന വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഹാരിസ് മരിച്ചിരുന്നു.
റബ്നയുടെ നില ഗുരുതരമാണ്. നാട്ടുകാരാണ് ബസിനടിയിൽനിന്ന് ഇവരെ പുറത്തെടുത്തത്. അപകടം നടന്ന ഉടനെ ബസ് ജീവനക്കാ൪ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
