Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2012 11:25 AM GMT Updated On
date_range 22 July 2012 11:25 AM GMTപൊലീസ് ബസിടിച്ച് മരിച്ചയാളുടെ അവകാശികള്‍ക്ക് 23 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി
text_fieldsbookmark_border
തിരുവനന്തപുരം: ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ട൪ ഓഫിസലെ ഹയ൪ ഗ്രേഡ് യു.ഡി ക്ള൪ക്ക് കെ.ജി.സുരേഷ്കുമാ൪ പൊലീസ് ബസിടിച്ച്മരിച്ച കേസിൽ പലിശയുൾപ്പെടെ 23,20,956 രൂപ നഷ്ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോ൪ ആക്സിഡൻറ് കൈ്ളം ട്രൈബ്യൂണൽ ജഡ്ജി പി.എ. പ്രഭാവതി വിധിച്ചു.
അഡ്വ. വഴുതക്കാട് നരേന്ദ്രൻ മുഖാന്തരം സുരേഷ്കുമാറിൻെറ ഭാര്യ തൈക്കാട് ശാസ്താ ക്ഷേത്രത്തിന് സമീപം കൂവളഭാഗത്ത് മഠത്തിൽ ശ്രീദേവിക്കുട്ടി ഫയൽ ചെയ്ത കേസിൽ 12,93,018 രൂപയും കേസ് ഫയൽ ചെയ്ത 2003 സെപ്റ്റംബ൪ 24 മുതൽ വിധിത്തുക കോടതിയിൽ കെട്ടിവെക്കുന്നതുവരെ ഒമ്പത് ശതമാനം പലിശയും ഹരജിക്കാ൪ക്ക് അനുവദിച്ചുകൊണ്ട് കോടതി വിധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story