Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMusicchevron_rightവിഖ്യാത ഡി.ജെ അവിചി...

വിഖ്യാത ഡി.ജെ അവിചി അന്തരിച്ചു 

text_fields
bookmark_border
avicii
cancel

മസ്കത്ത്: ലോകപ്രശസ്ത ഡി.ജെ അവതാരകനും ഗ്രാമി അവാർഡ് നോമിനിയുമായ അവിചിയെ പഞ്ചനക്ഷത്ര റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 28 വയസ്സായിരുന്നു. ടിം ബെർലിങ് എന്നാണ് അവിചിയുടെ യഥാർഥ പേര്. മസ്കത്ത് ഹിൽസ് റിസോർട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മരണവിവരമറിഞ്ഞ് അവിചിയുടെ സഹോദരൻ ശനിയാഴ്ച മസ്കത്തിലെത്തിയിട്ടുണ്ട്. 

ഏതാനും ദിവസം മുമ്പാണ് അവിചി മസ്കത്തിൽ എത്തിയത്. അടുത്ത ദിവസം ഒമാെൻറ ഉൾപ്രദേശങ്ങളിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് അറിയുന്നു. അവിചി തങ്ങളുടെ ഹോട്ടലിൽ താമസിച്ചതായി സ്ഥിരീകരിച്ച മസ്കത്ത് ഹിൽസ് റിസോർട്ട്  സ്വകാര്യത കണക്കിലെടുത്ത് അതിഥികളുടെ സന്ദർശനവും താമസവും സംബന്ധിച്ച വിശദവിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ലെന്ന്  പറഞ്ഞു. താമസസമയത്ത് സാധാരണ അതിഥികളെപ്പോലുള്ള പെരുമാറ്റമായിരുന്നു അദ്ദേഹത്തിനെന്നും ഹോട്ടൽ അധികൃതർ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. മരിക്കുന്നതിെൻറ തൊട്ടുതലേ ദിവസങ്ങളിൽ സന്ദർശകർ അവിചിക്ക് ഒപ്പം നിന്നെടുത്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 

ലോകത്തിലെ ഏറ്റവും മികച്ച ഡി.ജെ അവതാരകരിൽ ഒരാൾ എന്ന് പേരെടുത്ത അവിചി മഡോണയടക്കം പ്രമുഖ സംഗീതജ്ഞരുമായി വേദി പങ്കിട്ടിട്ടുണ്ട്. വേക് മീ അപ്, ഹേയ് ബ്രദർ, ലെവൽസ്, വിത്തൗട്ട് യു എന്നീ ആൽബങ്ങളിലൂടെ പ്രശസ്തിയുടെ ഉന്നതിയിലെത്തിയ അവിചിക്ക് ആരോഗ്യപ്രശ്നങ്ങൾ എന്നും കൂട്ടായി ഉണ്ടായിരുന്നു. 2016 മാർച്ചിൽ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് സംഗീതലോകത്തുനിന്ന് വിരമിക്കുന്ന കാര്യം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സംഗീതലോകത്തേക്ക് ഉടൻ തിരിച്ചുവരവ് സാധ്യമല്ലെന്നും എന്നെങ്കിലുമൊരിക്കൽ മടങ്ങിയെത്തുമെന്നുമുളള കുറിപ്പിലൂടെയായിരുന്നു വിടവാങ്ങൽ പ്രഖ്യാപനം.

അമിത മദ്യപാനമായിരുന്നു അവിചിയുടെ കരിയറിലെ വില്ലൻ. ഇത് കാരണം ഇദ്ദേഹത്തിന് അക്യൂട്ട് പാൻക്രിയാറ്റിസ് ബാധിച്ചിരുന്നു. 2014ൽ അപ്പൻഡിക്സ്, ഗാൾ ബ്ലാഡർ എന്നിവ ഒാപറേറ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന് നിരവധി പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കേണ്ടിവന്നു.  സംഗീതലോകത്തേക്ക് ഇദ്ദേഹം തിരിച്ചെത്തുമെന്ന ആരാധകലക്ഷങ്ങളുടെ പ്രതീക്ഷകൾക്ക് ഉണർവുപകർന്ന് സംഗീതസംവിധാന മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതായി ഇദ്ദേഹം കഴിഞ്ഞ വർഷം അറിയിച്ചിരുന്നു. മരണവിവരമറിഞ്ഞതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ അനുശോചന പ്രവാഹമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmusic newsAviciiAvicii deaddj aviciiSwedish DJDead at 28
News Summary - Swedish DJ Avicii Dead at 28-music
Next Story