Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപ്രത്യേക കോടതിയും...

പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണം; അക്രമിക്കപ്പെട്ട നടി കോടതിയിൽ 

text_fields
bookmark_border
dileep actress attack
cancel

കൊച്ചി: കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വനിത ജഡ്ജിയുടെ സേവനം അടക്കം അഞ്ചിന ആവശ്യവുമായി ആക്രമിക്കപ്പെട്ട നടി കോടതിയിൽ. നടിക്കുവേണ്ടി ഹാജരാകാൻ അനുമതി തേടി സ്വകാര്യ അഭിഭാഷകനാണ് അഞ്ചിന ആവശ്യങ്ങൾ എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ ബോധിപ്പിച്ചത്. 

കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയും വനിത ജഡ്ജിയും വേണം, അടച്ചിട്ട മുറിയിൽ രഹസ്യമായി വിചാരണ നടത്തണം, വിചാരണ നടപടികൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് നടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ബോധിപ്പിച്ചത്. അതേസമയം, സ്പെഷൽ പ്രോസിക്യൂട്ടർ ഉള്ളപ്പോൾ സ്വകാര്യ അഭിഭാഷകെൻറ ആവശ്യം എന്തിനാണെന്ന് കോടതി ചോദിച്ചു. 

ആവശ്യമെങ്കിൽ സ്പെഷൽ പ്രോസിക്യൂട്ടറെ സഹായിക്കാൻ കോടതി അഭിഭാഷകന് നിർദേശം നൽകി. ഇൗ മാസം 28ന് നടിയുെട ഹരജിയിൽ വാദം കേൾക്കും. അന്നേ ദിവസം മുഴുവൻ പ്രതികളും ഹാജരാകാനും കോടതി നിർദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack casemalayalam newsmovie newsDileep Case
News Summary - Actress Attack case; Need Special Court-Movie News
Next Story