Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസുനി ജയിലിൽ നിന്ന്...

സുനി ജയിലിൽ നിന്ന് നാദിർഷയെ മൂന്ന് തവണ വിളിച്ചെന്ന് മൊഴി

text_fields
bookmark_border
sunil-nadirsha
cancel

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽനിന്ന് നാദിർഷയെ മൂന്ന് തവണ വിളിച്ചെന്ന് മൊഴി. സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണാണ് സുനിയും നാദിർഷയും തമ്മിെല ഫോൺ സംഭാഷണം സംബന്ധിച്ച നിർണായക മൊഴി നൽകിയത്. സുനി ജയിലിൽനിന്ന് തുടർച്ചയായി മൂന്ന് ദിവസം നാദിർഷയെയും ദിലീപിെൻറ മാനേജർ അപ്പുണ്ണിയെയും വിളിച്ചു. നാദിർഷയോട് ഒരു തവണ എട്ട് മിനിറ്റോളം സംസാരിച്ചു. പ്രതിഫലത്തെക്കുറിച്ചായിരുന്നു സംസാരം.

എന്നാൽ, ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നില്ല. കാവ്യ മാധവെൻറ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യിൽ എന്തോ ഏൽപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത് കേട്ടു. ദിലീപിനും നാദിർഷക്കും തന്നെ തള്ളിപ്പറയാനാവില്ലെന്ന് സുനി പറഞ്ഞു. ദിലീപും നാദിർഷയുമായി മറ്റ് പല ഇടപാടുകളുമുണ്ടെന്നും സുനി പറഞ്ഞതായി ജിൻസണിെൻറ മൊഴിയിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsnadirshapulsar suniactor attack case
News Summary - actor attack case accused pulsar suni call director nadirsha in three times
Next Story