Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമന്ത്രിമാരെയാണ്...

മന്ത്രിമാരെയാണ് ‘കൊന്നതെങ്കിൽ’ അകത്തായിട്ടുണ്ടാവില്ലേ? -വി.കെ. ശ്രീരാമൻ

text_fields
bookmark_border
vk-sreeraman
cancel

കുന്നംകുളം: മന്ത്രിമാർ അടക്കമുള്ളവരെ പറ്റിയാണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചവർ ഇതിനകം അകത്താകില്ലേ? -നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമേൻറതാണ് ചോദ്യം. ശ്രീരാമൻ മരിച്ചുവെന്ന് നാലു ദിവസമായി വാട്സ്ആപ്പിലൂെട നടക്കുന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്കുണ്ടാകുന്ന വിഷമം നിൽക്കെട്ട. ഇത് കേൾക്കുന്ന ബന്ധുക്കളും അടുപ്പക്കാരും നിരന്തരം വിളിക്കുന്നു. അവരോട് ഞാൻ പറയേണ്ടത് എന്താണ്?. ഇത്തരം കാര്യങ്ങൾ നിർമിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ക്രിമിനൽ കുറ്റമാണ് ചെയ്യുന്നത്. മുമ്പ് ചില വലിയ കലാകാരന്മാരെ ഇത്തരത്തിൽ ‘കൊന്നിട്ടുണ്ട്’. ഞാനും ആ ശ്രേണിയിലേക്ക് ഉയർന്നുവെന്ന തമാശ വേണമെങ്കിൽ ആസ്വദിക്കാം -ശ്രീരാമൻ പറഞ്ഞു’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediafake newsmovie newsvk sreeraman
News Summary - VK Sreeraman on Fake News-Movie News
Next Story