Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവൃന്ദാവൻ ഉദ്യാനം...

വൃന്ദാവൻ ഉദ്യാനം വീണ്ടും തുറന്നു

text_fields
bookmark_border
വൃന്ദാവൻ ഉദ്യാനം വീണ്ടും തുറന്നു
cancel

ബംഗളൂരു: മഴക്കെടുതിയെത്തുടർന്ന് അടച്ചിട്ട ശ്രീരംഗപട്ടണത്തിലെ വിനോദസഞ്ചാരകേന്ദ്രമായ വൃന്ദാവൻ ഉദ്യാനം വീണ്ടും തുറന്നു. കഴിഞ്ഞ ദിവസം കനത്ത മഴയിലും കാറ്റിലും ഒട്ടേറെ മരങ്ങൾ കടപുഴകിയതിനെത്തുടർന്ന് തിങ്കളാഴ്ചയാണ് ഉദ്യാനം അടച്ചിട്ടത്. തുടർന്ന് ഉദ്യാന ചുമതലയുള്ള കാവേരി നീരാവരി നിഗം ലിമിറ്റഡ് (സി.എൻ.എൻ.എൽ), അഗ്നിരക്ഷാസേന, വനംവകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയോടെ മരങ്ങളെല്ലാം നീക്കം ചെയ്തു. മാണ്ഡ്യ ഡെപ്യൂട്ടി കമീഷണർ എച്ച്.എൻ. ഗോപാലകൃഷ്ണ ഉദ്യാനം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശ്രീരംഗപട്ടണം എം.എൽ.എ രമേഷ് ബന്ദിസിദ്ധെ ഗൗഡയും സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reopenedVrindavan garden
News Summary - Vrindavan garden reopened
Next Story