Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർഷക യുവാവ്...

കർഷക യുവാവ് ജീവനൊടുക്കി

text_fields
bookmark_border
കർഷക യുവാവ് ജീവനൊടുക്കി
cancel

ബംഗളൂരു: കലബുറഗി ഹുളിഗരെയിൽ കർഷക യുവാവ് ജീവനൊടുക്കി. 24 കാരനായ പ്രകാശ് രവീന്ദ്ര ജാംദാറാണ് മരിച്ചത്. കലഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കടബാധ്യതയാണ് യുവാവിനെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. വ്യാഴാഴ്ച രാത്രി ഒമ്പതായിട്ടും കൃഷിയിടത്തിൽനിന്ന് പ്രകാശ് മടങ്ങിയെത്താത്തതിനെതുടർന്ന് വീട്ടുകാർ തെരഞ്ഞുചെന്നപ്പോഴാണ് കൃഷിയിടത്തിലെ മരത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. രത്കാൽ ബാങ്കിൽനിന്ന് 80,000 രൂപയും സ്വകാര്യ ധനകാര്യസ്ഥാപനങങളിൽനിന്ന് അഞ്ചുലക്ഷം രൂപയും ഇയാൾ വായ്പയെടുത്തിരുന്നു. വിളനാശത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയത് പ്രകാശിനെ പ്രയാസപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farmers DeathObituary
News Summary - The young farmer died
Next Story