Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ പിഴ
text_fieldsbookmark_border
ബംഗളൂരു: ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ജൂലൈ ഒന്നുമുതൽ പിഴ ഏർപ്പെടുത്താൻ തീരുമാനിച്ച് ഗ്രാമപഞ്ചായത്തുകൾ. 21 ദിവസത്തിനകം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ രണ്ടുരൂപ മുതൽ 10 രൂപവരെയാണ് പിഴയീടാക്കുക.
ജനനമോ മരണമോ നടന്ന് 30 ദിവസത്തിനകമാണ് സർട്ടിഫിക്കറ്റ് നൽകുന്നതെങ്കിൽ പഞ്ചായത്ത് സെക്രട്ടറിയാണ് നൽകുക. 30 ദിവസം കഴിഞ്ഞാൽ വില്ലേജ് അഡ്മിനിസ്ട്രേറ്റർക്കാണ് ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

