Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഇന്റർ...

ഇന്റർ യൂനിവേഴ്സിറ്റി ഖോ ഖോ ചാമ്പ്യൻമാരായി മംഗളൂരു സർവകലാശാല

text_fields
bookmark_border
ഇന്റർ യൂനിവേഴ്സിറ്റി ഖോ ഖോ ചാമ്പ്യൻമാരായി മംഗളൂരു സർവകലാശാല
cancel

മംഗളൂരു: ഉഡുപ്പി വിബുധേശ തീർഥ സ്വാമിജി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ മുംബൈ സർവകലാശാലയെ 11-10 എന്ന സ്കോറിന് പരാജയപ്പെടുത്തി മംഗളൂരു സർവകലാശാല പുരുഷ ടീം അഖിലേന്ത്യാ ഇന്റർ സർവകലാശാല പുരുഷ ഖോ ഖോ ടൂർണമെന്റിന്റെ ദേശീയ ചാമ്പ്യന്മാരായി. മംഗളൂരു സർവകലാശാലയിലെ ഫിസിക്കൽ എജുക്കേഷൻ വകുപ്പുമായി സഹകരിച്ച് പൂർണ പ്രജ്ഞ കോളജ് ആതിഥേയത്വം വഹിച്ച ടൂർണമെന്റിൽ രാജ്യത്തുടനീളമുള്ള 16 മികച്ച ടീമുകൾ തമ്മിൽ കടുത്ത മത്സരം നടന്നു. ഫൈനലിൽ മുൻ സീസണിൽ മൂന്നാം സ്ഥാനം പങ്കിട്ട രണ്ട് സെമിഫൈനലിസ്റ്റുകളായ മംഗളൂരുവും മുംബൈയും മത്സരിച്ചു.

ദീക്ഷിത് എം.ജെയുടെ ആക്രമണാത്മക ചേസിങ് കഴിവുകളും ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച നിഖിൽ ബിയുടെ പ്രതിരോധ മികവും മത്സരം എടുത്തുകാണിച്ചു. വ്യക്തിഗത മികവിന് മൂന്ന് മികച്ച പ്രകടനക്കാരെ തെരഞ്ഞെടുത്തു. മംഗളൂരു സർവകലാശാലയിലെ നിഖിൽ ബി. മികച്ച പ്രതിരോധക്കാരനായും ദീക്ഷിത് എം.ജെ മികച്ച ചേസറായും, റണ്ണറപ്പ് മുംബൈ സർവകലാശാലയിലെ ആകാശ് കദമിനെ ടൂർണമെന്റിലെ മികച്ച ഓൾ-റൗണ്ട് പ്ലെയറായും ആദരിച്ചു. സമാപന ചടങ്ങിൽ കോളജ് ഗവേണിങ് കൗൺസിൽ പ്രസിഡന്റ് ഈശപ്രിയ തീർഥ സ്വാമി, മറ്റ് വിശിഷ്ട വ്യക്തികളോടൊപ്പം ട്രോഫികൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kho Kho Championshipmangalore news
News Summary - Mangalore university became champions in KHO KHO final
Next Story