Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightസാഹിത്യ സംവാദവും...

സാഹിത്യ സംവാദവും സമ്മാന സമർപ്പണവും

text_fields
bookmark_border
Literary
cancel

ബംഗളൂരു: സ്വാതന്ത്ര്യലബ്ധിയുടെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സി.പി.എ.സി നടത്തിയ കഥ, കവിത മത്സര വിജയികൾക്ക് സമ്മാന സമർപ്പണവും തുടർന്ന് സാഹിത്യ സംവാദവും നടക്കും. ഞായറാഴ്ച രാവിലെ 10.30ന് ജീവൻഭീമ നഗറിലെ കാരുണ്യ ബംഗളൂരു ഹാളിലാണ് പരിപാടി. രാജീവ് ജി. ഇടവയുടെ 'വാഗ', ടി.ഐ. ഭരതന്റെ 'പൂച്ചകൾ', കല ജി.കെയുടെ 'മാർക്കറ്റ് വാല്യൂ' എന്നീ കഥകളാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനം നേടിയത്.

വിഷ്ണു മോഹന്റെ 'പെണ്ണുങ്ങൾക്കിടയിൽ എന്റെ ആൺജീവിതം', ജിപ്സ വിജീഷിന്റെ 'ഒരുത്തി', ആദിയുടെ 'കലിച്ചി പുറത്ത് ചീപോതി അകത്ത്' എന്നീ കവിതകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനത്തിന് അർഹത നേടി. എഴുത്തുകാരനും വാഗ്മിയും കേരള സാഹിത്യ അക്കാദമി അംഗവുമായ ഇ.പി. രാജഗോപാലൻ 'കഥയുടെ വഴികൾ, കവിതയുടെയും' എന്ന വിഷയം സംവാദത്തിനായി അവതരിപ്പിക്കും. തുടർന്നു നടക്കുന്ന ചർച്ചയിൽ ബംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literary
News Summary - Literary Discussion and Prize Presentation
Next Story