Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനവരാത്രി:...

നവരാത്രി: മാർക്കറ്റുകളിൽ വൻ തിരക്ക്

text_fields
bookmark_border
നവരാത്രി: മാർക്കറ്റുകളിൽ വൻ തിരക്ക്
cancel
camera_alt

മൈസൂരു ദസറയോടനുബന്ധിച്ച് പൂജാസാധനങ്ങൾ

വാങ്ങിക്കുന്നവർ

Listen to this Article

ബംഗളൂരു: ആയുധ പൂജ, വിജയദശമി ദിനത്തോടനുബന്ധിച്ച് മാർക്കറ്റുകളിൽ വൻ തിരക്ക്. പൂജക്കുള്ള പൂക്കളും പഴങ്ങളും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാൻ ആളുകൾ കൂട്ടത്തോടെയാണ് മാർക്കറ്റിലേക്ക് വരുന്നത്. മഴയും പൂജ സീസണും വന്നതോടെ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കനകാംബരം, മല്ലിക എന്നിവയുടെ വില മൂന്നിരട്ടിയായി വർധിച്ചു. ചെണ്ടുമല്ലി കിലോ 60, കനകാംബരം 500, മുല്ല 700, ബട്ടൺ റോസ് 300, കുമ്പളങ്ങ 50-60 എന്നിങ്ങനെയാണ് വില നിലവാരം.

കച്ചവടക്കാർ സാധനങ്ങളുടെ വില കുറക്കുകയാണെങ്കിൽ എല്ലാവർക്കും നല്ല രീതിയിൽ ആഘോഷിക്കാമായിരുന്നെന്ന് ഉപഭോക്താക്കൾ പറയുന്നു. നാരങ്ങ, മത്തൻ തുടങ്ങി അവശ്യ സാധനങ്ങളുടെ വില വർധിച്ചുവെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketsNavarathri CelebrationBangloreBanglore News
News Summary - Huge rush in markets on Navratri
Next Story