Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Manohar Tahsildar
cancel
camera_alt

മനോഹർ

തഹസിൽദാർ

ബംഗളൂരു: കർണാടകയിലെ മുൻ കോൺഗ്രസ് മന്ത്രിയും ജെ.ഡി-എസ് നേതാവുമായ മനോഹർ തഹസിൽദാർ (77) ബി.ജെ.പിയിൽ ചേർന്നു. പാർട്ടി ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് മേനാഹറിനെ ബി.ജെ.പി പാളയത്തിലേക്ക് കൊണ്ടുവന്നത്. നാലു തവണ ഹംഗൽ മണ്ഡലത്തിൽനിന്ന് എം.എൽ.എയായ മനോഹർ ആദ്യ സിദ്ധരാമയ്യ മന്ത്രിസഭയിൽ അംഗമായിരുന്നു.

നാലു ദശാബ്ദം കോൺഗ്രസിനൊപ്പം പ്രവർത്തിച്ച മനോഹർ കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പ് കാലത്താണ് ജെ.ഡി-എസിലേക്ക് ചേക്കേറിയത്. ബി.ജെ.പിയിൽ താൻ എം.എൽ.എ ടിക്കറ്റോ എം.പി ടിക്കറ്റോ ആവശ്യപ്പെട്ടിട്ടില്ലെന്നും പാർട്ടിയിൽ ആദരവ് ലഭിക്കണമെന്നുമാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ex-ministerBJPManohar Tahsildar
News Summary - Ex-minister Manohar Tahsildar in BJP
Next Story