Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമഹർഷി വാത്മീകി...

മഹർഷി വാത്മീകി കോർപറേഷൻ സൂപ്രണ്ടിന്റെ മരണം; അന്വേഷണം സി.ഐ.ഡിക്ക്

text_fields
bookmark_border
ചന്ദ്രശേഖർ
cancel
camera_alt

ചന്ദ്രശേഖർ

ബംഗളൂരു: കർണാടക മഹർഷി വാത്മീകി ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്‌മെന്റ് കോർപറേഷൻ ഓഫിസ് സൂപ്രണ്ട് പി. ചന്ദ്രശേഖർ ജീവനൊടുക്കിയ സംഭവത്തിന്റെ അന്വേഷണം പൊലീസ് സി.ഐ.ഡി വിഭാഗം ഏറ്റെടുത്തു. സംഘം ചന്ദ്രശേഖറിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

85 കോടി രൂപ വകമാറ്റി ചെലവഴിച്ചതിൽ ചന്ദ്രശേഖർ അടക്കമുള്ള ഏതാനും ജീവനക്കാർക്കെതിരെ ആരോപണമുയർന്നിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരാണ് ക്രമക്കേടിനുപിന്നിലെന്നും, തന്നെ സംഭവത്തിലേക്ക് വലിച്ചിഴക്കുകയായിരുന്നെന്നും ചന്ദ്രശേഖറിന്റെ മുറിയിൽനിന്ന് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരുന്നു.

കോർപറേഷൻ മാനേജിങ് ഡയറക്ടറുടെയുൾപ്പെടെ പേരുകൾ ചന്ദ്രശേഖറിന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്. സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥരുടെ പേരിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsBengaluru NewsMaharshi Valmiki Corporation
News Summary - Death of Maharshi Valmiki Corporation Superintendent- Investigation to CID
Next Story