Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightശിവാജിനഗർ ബസ്...

ശിവാജിനഗർ ബസ് സ്റ്റേഷൻ കെട്ടിടത്തിൽ വിള്ളൽ

text_fields
bookmark_border
building
cancel
camera_alt

ശിവാജിനഗർ ബസ് സ്റ്റേഷനിലെ സീലിങ്ങിന്റെ

എക്സ്പാൻഷൻ ജോയന്റിലുണ്ടായ വിള്ളൽ

ബംഗളൂരു: ശിവാജിനഗർ ബസ് സ്റ്റേഷനിലെ സീലിങ്ങിന്റെ എക്സ്പാൻഷൻ ജോയന്റിൽ വിള്ളൽ. രണ്ട് പതിറ്റാണ്ട് മുമ്പ് നിർമിച്ച ഇത് ബംഗളൂരുവിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റേഷനാണിത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപറേഷൻ (ബി.എം.ടി.സി) താഴത്തെ നിലയിൽനിന്നാണ് ബസുകൾ ഓപറേറ്റ് ചെയ്യുന്നത്.

ഒന്നാംനിലയിൽ നാലുചക്ര വാഹനങ്ങൾക്കും ഇരുചക്ര വാഹനങ്ങൾക്കും തിരക്കേറിയ പാർക്കിങ് സ്ഥലമാണ്. മൂന്ന്, ഏഴ്, 11 പ്ലാറ്റ്‌ഫോമുകൾക്ക് കുറുകെയുള്ള വിള്ളൽ കനത്ത മഴയിൽ ഏത് സമയവും കെട്ടിടം നിലംപതിക്കാം എന്ന ആശങ്കയുണർത്തുന്നതായി യാത്രക്കാർ പറഞ്ഞു. എന്നാൽ ഈ വിള്ളൽ വലിയ അപകടസൂചന അല്ലെന്ന് ബി.എം.ടി.സി സിവിൽ എൻജിനീയറിങ് വിഭാഗം അവകാശപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru News
News Summary - Crack in Shivajinagar Bus Station Building
Next Story