Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകേരള സമാജം...

കേരള സമാജം ശിശുദിനാഘോഷം

text_fields
bookmark_border
കേരള സമാജം ശിശുദിനാഘോഷം
cancel

ബംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ ബാലവിഭാഗത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം നടത്തി.

ബാലവിഭാഗം കൺവീനർ അർച്ചിത കെ. നായർ അധ്യക്ഷത വഹിച്ചു. ചിത്രരചന മത്സരം, കലാപരിപാടികൾ, കേക്ക് വിതരണം എന്നിവ നടന്നു. വനിതാ വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി, കൺവീനർ ഷീന ഫിലിപ്പ്, വൈസ് ചെയർപേഴ്സൻ രമ്യ ഹരികുമാർ, റാണി മധു, ബാലവിഭാഗം നേതാക്കളായ അഞ്ജന പ്രസാദ്, സമീക്ഷ നായർ, ഹൃതിക മനോജ്, ശരണ്യ, അനുജ, ദേവാംഗന എന്നിവർ പങ്കെടുത്തു.

കർണാടക മലയാളി കോൺഗ്രസ്

ബംഗളൂരു: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനം കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.ആർ നഗർ ലഗേരെ യിലുള്ള ബ്ലിസ് റൂറൽ ആൻഡ് അർബൻ ഡെവലപ്മെന്റ് ഓർഫനേജിലെ കുട്ടികളോടൊപ്പം ആഘോഷിച്ചു .ഉച്ചഭക്ഷണവും, ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു . ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കുട്ടികളോടൊപ്പം ഉച്ചഭക്ഷണത്തിന് കെ.എം.സി നേതാക്കളും പങ്കാളികളായി. പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, ജനറൽ സെക്രട്ടറിമാരായ നന്ദകുമാർ കൂടത്തിൽ, വർഗീസ് ജോസഫ്, നിജോമോൻ, സെക്രട്ടറിമാരായ ശിവൻകുട്ടി, ജസ്റ്റിൻ ജെയിംസ്, ദാസറഹള്ളി മണ്ഡലം പ്രസിഡന്റ് ജിബി കെ.ആർ നായർ , ജനറൽ സെക്രട്ടറി ടോമി ജോർജ് , നേതാക്കളായ ആഷ്‌ലി , രാധാകൃഷ്ണൻ, ഷേർലി തോമസ്, സിന്ധു പ്രശാന്ത്, സുനിത, രമ, ബിന്ദു, ശ്രീകല, നിധിൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrens day
News Summary - childrens day
Next Story