Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightനാട് കാക്കും, പിന്നെ...

നാട് കാക്കും, പിന്നെ കൃഷിയും

text_fields
bookmark_border
പനമരം: വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യവുമായി പനമരം പൊലീസ് സ്റ്റേഷൻ വളപ്പിൽ പച്ചക്കറി കൃഷി. സ്റ്റേഷനോടനുബന്ധിച്ചുള്ള പത്ത് സെൻറിലാണ് പച്ചക്കറി കൃഷിചെയ്യുന്നത്. വെണ്ട, വഴുതന, കക്കിരി, പച്ചമുളക്, തക്കാളി എന്നിവയാണ് കൃഷിചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇതിനുള്ള നിലം നികത്തൽ ജോലികൾ നടന്നിരുന്നു. പച്ചക്കറി നടൽ ഉദ്ഘാടനം കൽപറ്റ ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി നിർവഹിച്ചു. മീനങ്ങാടി സി.ഐ പളനി, പനമരം എസ്.ഐ വിനോദ്, എ.എസ്.ഐ അബ്ദുൽ നാസർ, വേലായുധൻ എന്നിവർ നേതൃത്വം നൽകി. സ്റ്റേഷൻ വളപ്പിൽ ജൈവവളങ്ങൾ മാത്രം ഉപയോഗിച്ച് വാഴകൃഷിയും ചെയ്യുന്നുണ്ട്. വാഴ വിളവെടുക്കാൻ പാകമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story