Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്ര വധക്കേസ്:...

ഉത്ര വധക്കേസ്: വനംവകുപ്പ് ശേഖരിച്ചത് സുപ്രധാന തെളിവുകൾ

text_fields
bookmark_border
ഉത്ര വധക്കേസ്: വനംവകുപ്പ് ശേഖരിച്ചത് സുപ്രധാന തെളിവുകൾ
cancel
camera_altവനംവകുപ്പ് ശേഖരിച്ച മൂർഖൻ പാമ്പിെൻറ ശൽക്കങ്ങൾ

അഞ്ചൽ: ഉത്ര വധക്കേസ് പ്രതികളായ സൂരജ്, സുരേഷ് കുമാർ എന്നിവരിൽനിന്ന് വനംവകുപ്പ് സുപ്രധാന തെളിവുകൾ ശേഖരിച്ചു. ഉത്രയെ കടിച്ച പാമ്പിെൻറ ശൽക്കങ്ങൾ ആലംകോട്ടുനിന്ന് ശേഖരിച്ചു. ഇത് തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിലേക്ക് ഡി.എൻ.എ ടെസ്റ്റിന് അയച്ചു.

പാമ്പുപിടിത്തക്കാരൻ സുരേഷ് കുമാറിെൻറ ബന്ധങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ വനംവകുപ്പിന് ലഭിച്ചു. പാമ്പിൻകുഞ്ഞുങ്ങളെക്കൊണ്ട് മനുഷ്യരുടെ നാക്കിൽ കൊത്തിക്കുന്ന രീതി രഹസ്യമായി സുരേഷ് ചെയ്തുവരാറുണ്ട്.

ഇത്തരത്തിൽ മാരകമല്ലാത്ത വിഷം കൊത്തിക്കുന്നതിന് 15,000 രൂപ വരെയാണ് ഈടാക്കാറുള്ളത്. പാമ്പിൻവിഷ മാഫിയകളുമായുള്ള ബന്ധവും വനംവകുപ്പ് ശേഖരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forest DepartmentUttara Murder
Next Story