Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 March 2018 11:02 AM IST Updated On
date_range 23 March 2018 11:02 AM ISTഗ്രാറ്റ്വിറ്റി നിഷേധത്തിനെതിരെ നടപടിയെടുക്കണം
text_fieldsbookmark_border
തൃശൂർ: പിരിഞ്ഞു പോയ തൊഴിലാളികൾക്ക് രണ്ടു വർഷമായിട്ടും ഗ്രാറ്റ്വിറ്റി നൽകാത്ത ഹാരിസൺസ് മലയാളം കമ്പനിക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. ഹാരിസൺസ് കമ്പനിയുടെ കാരികുളം ഗ്രൂപ് ഓഫിസിന് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ജി. വാസുദേവൻ അധ്യക്ഷത വഹിച്ചു. വി.എസ്. പ്രിൻസ്, പി.ജി. മോഹനൻ, ടി.കെ. മുകുന്ദൻ, ആൻറണി കുറ്റൂക്കാരൻ, ഹൈദർ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story