Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൂന്നുപീടിക...

മൂന്നുപീടിക മാര്‍ക്കറ്റ് ശുചീകരണം തുടങ്ങി

text_fields
bookmark_border
പെരിഞ്ഞനം: മൂന്നുപീടിക നഗരമധ്യത്തിലെ മത്സ്യ മാര്‍ക്കറ്റ് ശുചീകരണം ആരംഭിച്ചു. ദുര്‍ഗന്ധംമൂലം പൊറുതിമുട്ടിയിരുന്ന വ്യാപാരികളും നാട്ടുകാരും ഇതോടെ ആശ്വാസത്തിലാണ്. മാര്‍ക്കറ്റിലെ ഓടകള്‍ അടഞ്ഞ് മലിനജലം കെട്ടിനില്‍ക്കുകയായിരുന്നു. പലഭാഗത്തുനിന്നും പ്രതിഷേധങ്ങള്‍ ശക്തമായതോടെ പെരിഞ്ഞനം പഞ്ചായത്ത് അധികൃതര്‍ ചൊവ്വാഴ്ച ശുചീകരണം ആരംഭിക്കുകയായിരുന്നു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ലാബുകള്‍ മാറ്റി, അടഞ്ഞ കാന കോരി വൃത്തിയാക്കുകയാണ്. ശുചീകരണം പൂര്‍ത്തിയാകാന്‍ മൂന്നുദിവസമെങ്കിലും വേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. സചിത് പറഞ്ഞു. അരയേക്കറോളം വരുന്ന മാര്‍ക്കറ്റ് ആയിരത്തില്‍പരം മത്സ്യത്തൊഴിലാളികളും വില്‍പനക്കാരും ആശ്രയിക്കുന്നതാണ്. കെട്ടിടത്തിെൻറ തെക്കുകിഴേക്ക മൂലയിലാണ് ശൗചാലയമുള്ളത്. ഇത് തകര്‍ന്നുകിടക്കുന്നതിനാല്‍ പുറത്ത് പരസ്യ വിസര്‍ജനമാണ് നടക്കുന്നത്. ഇതിനുകൂടി അറുതി വരുത്തിയില്ലെങ്കില്‍ ശുചീകരണം പാഴ്േവലയാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story