Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിെൻറ മരണം:...

യുവാവിെൻറ മരണം: റിപ്പോർട്ട് നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ആമ്പല്ലൂർ: അപകടം സംഭവിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി പാലിയേക്കര ടോൾപ്ലാസയിലെ ഗതാഗതക്കുരുക്കിൽപെട്ട് ചികിത്സ വൈകി ചെങ്ങാലൂർ എസ്.എൻ പുരം തോട്ട്യാൻ ജിതിൻ മരിച്ച സംഭവത്തിൽ ടോൾ അധികൃതരോടും കലക്ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ടാജറ്റിെൻറ പരാതിയിലാണ് നടപടി. ടോൾപ്ലാസയിൽ ഒരേ സമയം ഒരു ട്രാക്കിൽ അഞ്ചിൽ കൂടുതൽ വാഹനങ്ങൾ പാടില്ല എന്ന കരാറിലെ വ്യവസ്ഥ ലംഘിച്ച് ടോൾ പിരിക്കുന്നതുകൊണ്ടാണ് ഗതാഗതക്കുരുക്ക് ഉണ്ടായതെന്നും അപകടം സംഭവിച്ച് ആശുപത്രിയിൽ പോകും വഴി ടോൾപ്ലാസയിലെ കുരുക്കിൽപെട്ട് രക്തം വാർന്നാണ് ജിതിൻ മരിക്കാനിടയായതെന്നുമായിരുന്നു പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story