Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകടൽക്ഷോഭം:...

കടൽക്ഷോഭം: ഉണ്ണികൃഷ്ണെൻറ വീട് തകർച്ചാ ഭീഷണിയിൽ

text_fields
bookmark_border
വാടാനപ്പള്ളി: ഏത്തായ് ബീച്ചിൽ ഇൗച്ചരൻ ഉണ്ണികൃഷ്ണെൻറ വീട് കടൽക്ഷോഭത്തിൽ നിലംപൊത്താറായി. െടറസ് വീടിെൻറ അടിഭാഗം തുരന്നാണ് വെള്ളം കയറുന്നത്. അടുക്കള പൂർണമായും തകർന്നു. വീട് തകർന്നുവീഴാവുന്ന നിലയിലായതോടെ ബുധനാഴ്ച രാത്രി വൈദ്യുതി ഉദ്യോഗസ്ഥർ എത്തി വൈദ്യുതിബന്ധം വിഛേദിച്ചു. വീട് തകരുന്നതോടെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. രാത്രിയിലാണ് കടലൽക്ഷോഭം രൂക്ഷം. രണ്ടു ദിവസത്തിനുള്ളിൽ വീട് പൂർണമായും നിലംപൊത്തുന്ന അവസ്ഥയാണ്. സ്വന്തമായുള്ള കിടപ്പാടവും സ്ഥലവും കടലെടുത്തതോടെ മകളുമായി ഇനി എവിടെ പോകുമെന്ന് പകച്ചുനിൽക്കുകയാണ് ഉണ്ണികൃഷ്ണൻ. ഇവരെ മാറ്റിപ്പാർപ്പിക്കാൻ റവന്യൂ അധികൃതരും നടപടി കൈക്കൊള്ളാത്തതാണ് കുടുംബത്തെ പെരുവഴിയിലേക്ക് തള്ളേണ്ട അവസ്ഥ വന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story