Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപഴുവിൽ പാലത്തിൽ...

പഴുവിൽ പാലത്തിൽ കുരുക്ക് മുറുകി; യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
പഴുവിൽ: പാലത്തിൽ മണിക്കൂറോളം ഗതാഗതക്കുരുക്ക്; യാത്രക്കാർ വലഞ്ഞു. കാൽനട ദുഷ്കരം. പുതിയ പാലം നിർമിക്കുന്നതുകാരണം പഴയ പാലത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങൾ കിഴുപ്പിള്ളിക്കര വഴിയാണ് പോകുന്നത്. എന്നാൽ, ചെറിയ വാഹനങ്ങൾ പാലത്തിെൻറ ഇരുവശത്തുനിന്നും ഒരുമിച്ച് കയറുന്നതോടെയാണ് പാലത്തിൽ ഗതാഗതക്കുരുക്കുണ്ടാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് മണിക്കൂറോളം കുരുക്ക് ഉണ്ടായി. കാൽനടക്കാർക്ക് മറുകര എത്തൽ ദുഷ്കരമായി. യാത്രക്കാർ തമ്മിൽ വാക്കുതർക്കമുണ്ടായി. നിയന്ത്രിക്കാൻ പൊലീസ് ഇല്ലാത്തതാണ് യാത്ര ദുഷ്കരമാകാൻ കാരണം. യാത്ര സുഖകരമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story