Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൃത്തല്ലൂരിലെ...

തൃത്തല്ലൂരിലെ മദ്യശാലയിൽ ലഭിച്ചത് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട്

text_fields
bookmark_border
വാടാനപ്പള്ളി: തൃത്തല്ലൂരിലെ മദ്യശാലയിൽ ലഭിച്ചത് അഞ്ഞൂറ് രൂപയുടെ കള്ളനോട്ട്. വാടാനപ്പള്ളി പൊലീസ് തിങ്കളാഴ്ച ബാങ്കിൽ നോട്ട് പരിശോധിച്ചപ്പോഴാണ് കള്ളനോട്ട് ആണെന്ന് വ്യക്തമായത്. ശനിയാഴ്ചയാണ് മദ്യശാലയിൽനിന്ന് അഞ്ഞൂറിെൻറ വ്യാജനോട്ട് ലഭിച്ചത്. മദ്യം വാങ്ങിയവർ നൽകിയതായിരുന്നു ഇത്. സംശയം തോന്നിയ ജീവനക്കാർ വാടാനപ്പള്ളി പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ വെച്ച് തിങ്കളാഴ്ച ബാങ്കിൽ പരിശോധിച്ചപ്പോഴാണ് ലഭിച്ചത് കള്ളേനാട്ട് ആണെന്ന് വ്യക്തമായത്. ഇത്തരത്തിൽ മറ്റ് രണ്ട് കള്ളനോട്ടുകൾ നേരത്തേ ലഭിച്ചതായി എസ്.െഎ ശ്രീജിത്ത് പറഞ്ഞു. കള്ളനോട്ട് തടയാനാണ് പഴയ 1,000, 500 നോട്ടുകൾ കേന്ദ്ര സർക്കാർ ഒഴിവാക്കിയത്. പുതിയ നോട്ടുകൾ ഇറക്കിയിട്ടും കള്ളനോട്ടുകൾ വ്യാപകമാകുകയാണ്.
Show Full Article
TAGS:LOCAL NEWS
Next Story