Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓലകരിച്ചിൽ...

ഓലകരിച്ചിൽ പടരുന്നു നെഞ്ചുപിടഞ്ഞ് നെൽകർഷകർ

text_fields
bookmark_border
ഓലകരിച്ചിൽ പടരുന്നു നെഞ്ചുപിടഞ്ഞ് നെൽകർഷകർ
cancel
camera_alt????????????????? ??????????????? ????????? ??? ????? ???????? ???????? ????????? ???????? ????????????????????

വടവന്നൂർ: കൊടുവായൂർ, കൊല്ലങ്കോട്, വടവന്നൂർ മേഖലകളിൽ നെൽകർഷകരുടെ നെഞ്ചിടിപ്പ് കൂട്ടി ഓലകരിച്ചിൽ വ്യാപകമാകുന്നു. നട്ട് മൂന്നാഴ്ച പ്രായമായ നെൽച്ചെടികളിൽ വ്യാപകമായി ഒാലകരിച്ചിൽ പടരാൻ തുടങ്ങിയതോടെ ആശങ്കയിലാണ് കർഷകർ. ഇലയുടെ അറ്റത്ത് തുടങ്ങുന്ന മഞ്ഞളിപ്പാണ് പ്രാരംഭ ലക്ഷണം.

അഗ്രഭാഗത്ത് തുടങ്ങുന്ന കരിച്ചിൽ ക്രമേണ നെല്ലോലയുടെ ഇരുവശങ്ങളിലൂടെ താഴേക്ക് വ്യാപിക്കുകയും ഇലകൾ മുഴുവനായും കരിഞ്ഞു പോകുകയുമാണ് ചെയ്യുക. മേഘാവൃതമായ കാലാവസ്ഥയും കാറ്റും രോഗം പെട്ടെന്ന് വ്യാപിക്കാൻ കാരണമാകുന്നതായി കൊല്ലങ്കോട് കൃഷിവകുപ്പ് അധികൃതർ പറയുന്നു. ഇതിനുകാരണമായ ബാക്റ്റീരിയ വെള്ളത്തിലൂടെയും കാറ്റിലൂടെയും പകരാൻ ശേഷിയുള്ളതാണെന്ന് കൊല്ലങ്കോട് കൃഷി ഓഫിസർ വി.എസ്. ദിലീപ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story