Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനെടുങ്ങനാട്...

നെടുങ്ങനാട് മുത്തശ്ശിയാർകാവിൽ കൂത്തു താലപ്പൊലിക്ക് ആയിരങ്ങൾ

text_fields
bookmark_border
പട്ടാമ്പി: മേടച്ചൂടിനെ വെല്ലുന്ന പൂരച്ചൂടുമായി നെടുങ്ങനാട് മുത്തശ്ശിയാർകാവിൽ ആയിരങ്ങൾ ഒഴുകിയെത്തി. വർണ, താള, മേള വൈവിധ്യങ്ങളോടെ തട്ടകത്തിലമ്മയുടെ കൂത്തു താലപ്പൊലിയിൽ അവർ ആവേശപൂർവം പങ്കെടുത്തു. ഇണക്കാളകളും തിറ, പൂതൻ, കാളവേല, തെയ്യം, പഞ്ചവാദ്യം, തകിൽമേളം, പാണ്ടിമേളം എന്നിവയുമായുള്ള താലപ്പൊലി എഴുന്നള്ളിപ്പ് വർണാഭമായി. 42 ദിവസത്തെ പാവക്കൂത്തിന് ശേഷം നടന്ന താലപ്പൊലിക്ക് കൊടുമുണ്ട, കൊഴിക്കോട്ടിരി, വള്ളൂർ, പട്ടാമ്പി, പെരുമുടിയൂർ എന്നീ ദേശക്കാരാണ് നേതൃത്വം നൽകിയത്. വിശേഷാൽ പൂജകളും വിവിധ പരിപാടികളും നടന്നു. ശ്രീരാമ പട്ടാഭിഷേകം കൂത്തിന് ശേഷം കൂറ വലിച്ചതോടെ താലപ്പൊലി സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story