Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവേങ്ങരയും...

വേങ്ങരയും ഉപതെരഞ്ഞെടുപ്പിലേക്ക്

text_fields
bookmark_border
മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി പി.കെ. കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ തീരുമാനിച്ചതോടെ അദ്ദേഹം പ്രതിനിധീകരിക്കുന്ന വേങ്ങര നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പുണ്ടാകും. മുസ്ലിം ലീഗിെൻറ ഉറച്ച കോട്ടയായ മലപ്പുറം ലോക്സഭ മണ്ഡലത്തിൽ അട്ടിമറിക്ക് സാധ്യതയില്ലെന്നാണ് ഇ. അഹമ്മദിന് ലഭിച്ച ഭൂരിപക്ഷം തെളിയിക്കുന്നത്. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് അനിവാര്യമാകും. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീടേ ഉണ്ടാകൂവെങ്കിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വേങ്ങര നിയമസഭ തെരഞ്ഞെടുപ്പ് കൂടി ചർച്ചയാകും. 2006ൽ കുറ്റിപ്പുറത്ത് കെ.ടി. ജലീലിനോട് തോറ്റശേഷം 2011ൽ വേങ്ങരയിലേക്ക് കൂടുമാറിയ പി.കെ. കുഞ്ഞാലിക്കുട്ടി 2011ലും 2016ലും വേങ്ങരയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. 2016ൽ 38,057 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭയിലേക്കയച്ചത്. യു.ഡി.എഫിലെയും ലീഗിലെയും പ്രധാനി വേങ്ങര വിടുന്നതോടെ പകരക്കാരൻ ആരാകും എന്ന ആകാംക്ഷയിലാണ് മണ്ഡലം നിവാസികൾ. കുഞ്ഞാലിക്കുട്ടി എം.പിയായാൽ ജില്ലയിലെ തെരഞ്ഞെടുപ്പ് ജ്വരം തുടരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story