Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനികുതി...

നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് നറുകര വില്ലേജ് ഒാഫിസിൽ പ്രതിഷേധം

text_fields
bookmark_border
മഞ്ചേരി: റീസർവേ അപാകത്തെത്തുടർന്ന് നറുകര വില്ലേജ് ഒാഫിസിൽ സാധാരണക്കാരുടെ നികുതി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. നികുതി സ്വീകരിക്കാതെ റവന്യൂ ജീവനക്കാർ ഭൂഉടമകളെ വട്ടംകറക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. അരനൂറ്റാണ്ടിലേറെ കാലം നികുതിയടച്ച് സ്വന്തം വീട്ടിൽ താമസിച്ചുവരുന്നവർക്ക് പോലും സാങ്കേതികയതയുടെ പേരിൽ നികുതിയടക്കാൻ കഴിയാത്ത സ്ഥിതിയാണ്. നറുകര വില്ലേജിൽ ചെരണി ൈപ്ലവുഡ്റോഡിലെ ഭൂഉടമകളുടെ നികുതിയാണ് റീസർവേ അപാകങ്ങൾ ചൂണ്ടിക്കാട്ടി സ്വീകരിക്കാതിരുന്നത്. പ്രതിഷേധത്തെ തുടർന്ന് 23 മുതൽ ഈ കുടുംബങ്ങളുടെ നികുതി സ്വീകരിക്കുമെന്ന് വില്ലേജ് ഒാഫിസർ ഉറപ്പുനൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story