Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചീക്കോട്...

ചീക്കോട് കുടിവെള്ളപദ്ധതി: പരിധിവിടുന്ന കെടുകാര്യസ്ഥത - –വെൽഫെയർ പാർട്ടി

text_fields
bookmark_border
കൊണ്ടോട്ടി: നിരവധി പഞ്ചായത്തുകളും രണ്ടു മുനിസിപ്പാലിറ്റികളും ഉൾപ്പെട്ട വലിയൊരു പ്രദേശത്തെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കാനായി മൂന്ന് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ചീക്കോട് കുടിവെള്ള പദ്ധതി പൂർണമാകാത്തത് അധികാരികളുടെ കെടുകാര്യസ്ഥത കൊണ്ടാണെന്ന് വെൽഫെയർ പാർട്ടി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പദ്ധതിയിൽ നാളിതുവരെയായി തുടരുന്ന കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഇത് വെളിവാക്കുന്നത്. പദ്ധതി നടത്തിപ്പിനായി റോഡുകൾ വെട്ടിപ്പൊളിച്ചതുൾപ്പെടെ ബുദ്ധിമുട്ടുകൾ സമ്മാനിച്ചതല്ലാതെ പൂർത്തികരിക്കാൻ സാധിച്ചില്ലെന്നും പാർട്ടി കുറ്റപ്പെടുത്തി. രൂക്ഷമായ വരൾച്ച നേരിടുന്ന ഈ ഘട്ടത്തിൽ വാട്ടർ അതോറിറ്റി അടിയന്തരമായി ഗുണഭോക്താക്കൾക്ക് കണക്ഷൻ നൽകാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story