Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightThiruvambadichevron_rightകക്കാടംപൊയിൽ...

കക്കാടംപൊയിൽ റിസോർട്ടിൽ പെൺവാണിഭം; മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
കക്കാടംപൊയിൽ റിസോർട്ടിൽ പെൺവാണിഭം; മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt???????? ????, ?????, ?????
തിരുവമ്പാടി: കൂടരഞ്ഞി കക്കാടംപൊയിലിലെ റിസോർട്ടിൽ മൂന്നംഗ പെൺവാണിഭ സംഘം പിടിയിൽ. മലപ്പുറം ചീക്കോട് തെക്കുംകോളിൽ മുഹമ്മദ് ബഷീർ (49), പുൽപറ്റ വാളമംഗലം മൻസൂർ (27), കൊണ്ടോട ്ടി നസീമ മൻസിലിൽ നിസാർ (37) എന്നിവരെയാണ് തിരുവമ്പാടി എസ്.ഐ എം. സനൽരാജിെൻറ നേതൃത്വ ത്തിൽ അറസ്റ്റ് ചെയ്തത്. ഒളിവിൽപോയ നാലുപേർക്കായി അന്വേഷണം തുടങ്ങി.
പീഡനത്ത ിനിരയായ പ്രായപൂർത്തിയാകാത്ത ഇതരസംസ്ഥാന പെൺകുട്ടിയെ റിസോർട്ടിൽ കണ്ടെത്തി. കർണാടക സ്വദേശിനിയായ പെൺകുട്ടിയെ റസ്ക്യൂഹോമിലേക്ക് മാറ്റി. വയനാട്ടിലെ റിസോർട്ടിൽനിന്നാണ് കുട്ടിയെ കക്കാടംപൊയിലിൽ എത്തിച്ചത്. ഒരുമാസത്തോളമായി കേരളത്തിലെത്തിച്ചിട്ട്. കക്കാടംപൊയിലിലെ റിസോർട്ടിൽ ഏതാനും ദിവസം നിർത്താനാണ് പ്രതികൾ പദ്ധതിയിട്ടത്.
കക്കാടംപൊയിൽ വാട്ടർ തീം പാർക്കിന് സമീപത്തെ ഹിൽവ്യൂ റിസോർട്ടിൽനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവിടെ പെൺവാണിഭം നടക്കുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇരുനില റിസോർട്ടിെൻറ ഉടമ പ്രതി മുഹമ്മദ് ബഷീറാണ്.
കോഴിക്കോട് പോക്സോ കോടതി മൂന്നു പ്രതികളെയും റിമാൻഡ് ചെയ്തു.
കക്കാടംപൊയിലിലെ മറ്റൊരു റിസോർട്ട് ഉടമയെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ രണ്ടുപേർ ഒരാഴ്ച മുമ്പ് അറസ്റ്റിലായിരുന്നു. ഇൗ കേസിൽ തിരുവമ്പാടി തണ്ണിക്കോട്ട് ടി.ജെ. ജോർജ് (50), കൂമ്പാറ ഇടമുളയിൽ ഡോൺ ഫ്രാൻസിസ് (28) എന്നിവർ റിമാൻഡിലായി.
തിരുവമ്പാടി സ്വദേശിയായ റിസോർട്ട് ഉടമയെ യുവതിക്കൊപ്പമുള്ള ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കേസിൽ ഒരു യുവതി ഉൾപ്പെടെ നാലുപേർ ഒളിവിലാണ്. സംഭവം മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമാക്കി വെച്ചതിന് ലോക്കൽ പൊലീസിനെതിരെ ആരോപണമുയർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story