Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightMUST++ജസ്റ്റീസ്...

MUST++ജസ്റ്റീസ് നഗാർജുന റെഡിക്കെതിെര വീണ്ടും ഇംപീച്ച്െമൻറ് നീക്കം

text_fields
bookmark_border
MUST++ജസ്റ്റീസ് നഗാർജുന റെഡിക്കെതിെര വീണ്ടും ഇംപീച്ച്െമൻറ് നീക്കം (A) ജസ്റ്റിസ് നഗാർജുന റെഡ്ഡിക്കെതിെര വീണ്ടും ഇംപീച്െമൻറ് നീക്കം ഹൈദരാബാദ്/ ന്യൂഡൽഹി: ആന്ധ്രപ്രദേശ് –തെലങ്കാന ഹൈകോടതി ജസ്റ്റിസ് സി.വി. നഗാർജുന റെഡ്ഡിക്കെതിെര വീണ്ടും ഇംപീച്െമൻറ് നീക്കം. രാജ്യസഭയിലെ 60ലേറെ അംഗങ്ങളാണ് ഇംപീച്മെൻറ് പ്രേമയം ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്ക് സമർപ്പിച്ചത്. ഇത് രണ്ടാം തവണയാണ് രാജ്യസഭ അംഗങ്ങളിൽനിന്ന് ഇംപീച്െമൻറ് നീക്കം ഉണ്ടാകുന്നത്. കഴിഞ്ഞ ഡിസംബർ അഞ്ചിന് നഗാർജുന റെഡ്ഡിക്കെതിെര 61 പേർ ഒപ്പിട്ട പ്രേമയം വന്നെങ്കിലും അതിൽ ഒപ്പിട്ട 19 പേർ നാടകീയമായി പിന്മാറിയതുമൂലം ശ്രമം പാളി. നിരവധി കേസുകളിൽ ജസ്റ്റിസ് നഗാർജുന റെഡ്ഡിയുടെ അനധികൃത ഇടപെടൽ, ജാതി നിന്ദ, കടപ്പ ജില്ലയിലെ ജൂനിയറായ സിവിൽ ജഡ്ജി ശങ്കു രാമകൃഷ്ണെക്കതിരെ വധഭീഷണി തുടങ്ങിയ ആരോപണങ്ങൾ നിരത്തിയാണ് ഇംപീച്െമൻറ് നീക്കം. പ്രമേയം സ്വീകരിച്ചയതായും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാറിെൻറ ഉപദേശം തേടിയതായും ഉപരാഷ്ട്രപതി സ്ഥിരീകരിച്ചതായി ചില എം.പിമാർ പറഞ്ഞു. ബി.ജെ.പി, എസ്.പി, ബി.എസ്.പി, സി.പി.എം, ടി.ഡി.പി, കോൺഗ്രസ് എം.പിമാർ പ്രമേയത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story