Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആടിെൻറ തലക്ക്...

ആടിെൻറ തലക്ക് ‘മനുഷ്യരൂപം’

text_fields
bookmark_border
ബാലുശ്ശേരി: പുത്തൂർവട്ടം േകളോത്ത്കണ്ടി സജിതാ സുരേഷിെൻറ വീട്ടിൽ ശനിയാഴ്ച രാത്രി പിറന്ന ഇരട്ട ആട്ടിൻകുട്ടികളിലൊന്നിന് മനുഷ്യമുഖത്തോട് സാദൃശ്യം. ആട്ടിൻകുട്ടിയെ കാണാൻ നിരവധിയാളുകൾ എത്തി. ഉടൽ ആട്ടിൻകുട്ടിയുടേത് പോലെയാണെങ്കിലും തലഭാഗം നെറ്റിവരെ കറുത്ത രോമാവൃതമായാണുള്ളത്. വളർച്ചയെത്താത്ത മാംസളമായ മുഖഭാഗത്ത് രണ്ട് കണ്ണുകൾ ഒന്നിച്ചുകൂടിയ നിലയിലാണ്. ഭാരംകൊണ്ട് തല ഉയർത്താൻ കഴിയുന്നില്ല. മറ്റൊന്ന് സാധാരണ േപാലെയാണ്. ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി നാലുമാസം മുമ്പാണ് സജിതക്ക് മൂന്ന് ആടുകളെ ലഭിച്ചത്. ഗർഭപാത്രത്തിലുണ്ടായ തകരാറിലെ സ്വാഭാവിക അംഗവൈകല്യം മാത്രമാണെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ബാലുശ്ശേരി വെറ്ററിനറി ഡോക്ടർ പറഞ്ഞു. ആട്ടിൻകുട്ടിയെ വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ ആനിമൽ കെയർ സെൻററിലേക്ക് കൊണ്ടുപോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story